Sunday 5 February 2023

അർബുദം. കാദർ കൊച്ചി.

കോശങ്ങളുടെ അമിതവും ക്രമരഹിതവും ആയ വിഭജനം മൂലമുള്ള വളര്‍ച്ചയെയും ക്ഷയത്തെയും ആണ് കാന്‍സര്‍ എന്ന് പറയുന്നത്. സന്ധിവാതംപ്രമേഹംസോറിയാസിസ്ഹൃദ്രോഗംസിറോസിസ് എന്നിവയെ പോലെ വൈദ്യസഹായം അനിവാര്യമായ ഒരു ലഘു നിജരോഗ (Chronic inflammatory & degenerative disease) മാണ് അർബുദം അഥവാ കാൻസർ.  

ദീർഘായുസ്സ് ഉള്ള ഒരു ജീവിയാണ് മനുഷ്യൻ. ജപ്പാനിലെ ഒക്കിനാവ ദീപുനിവാസികളില്‍ അധികം പേരും 100 വയസ്സിനോട് അടുത്ത് പ്രായം ഉള്ളവരാണ്‌. ആയുസ്സുക്കാലത്തെ ഗര്‍ഭസ്ഥംശൈശവംബാല്യംകൌമാരംയൌവനംവാര്‍ധക്യം എന്നിങ്ങനെ വിഭജിക്കാം. ശൈശവത്തിന്‍റെ അന്ത്യം ബാല്യവും ബാല്യത്തിൻ്റെ അന്ത്യം കൗമാരവും കൌമാരത്തിന്‍റെ അന്ത്യം യൌവ്വനവും ആണ്. വാര്‍ധക്യത്തിന്‍റെ സ്വാഭാവിക അന്ത്യമാണ് മരണം. അർബുദരോഗത്തിന്‍റെ മുഖ്യനിദാനം കോശങ്ങളുടെ അകാലവാർധക്യവും ഒപ്പമുള്ള പ്രകോപനങ്ങളുമാണ്. ബാല്യത്തില്‍ രോഗപ്രതിരോധശക്തി നാല്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരും. വാർധക്യത്തിൽഅകാലവാർധക്യത്തിൽ ആരോഗ്യബലം ക്രമത്തിൽ കുറയും. കുട്ടികളില്‍ പിടിപെടാനിടയാകുന്ന കഴലരക്താര്‍ബുദം, brain tumor എന്നിവ പ്രായം വർദ്ധിക്കുംമുറയ്ക്ക് സ്വയം ഭേദമാകും. രോഗപ്രതിരോധശക്തി കുറഞ്ഞാൽകോശങ്ങൾ ക്ഷയിച്ചാൽവ്യാധികൾ ദീർഘിച്ചാൽആരോഗ്യക്കുറവ് സംഭവിച്ചാൽ വാർദ്ധക്യം നേരെത്തെയാകും. നല്ല ബാല്യമുണ്ടായാൽ നല്ല കൗമാരവും നല്ല കൗമാരമുണ്ടായാൽ നല്ല യൗവ്വനവും ഉണ്ടാകും. ആഹാരംശുദ്ധിഅദ്ധ്വാനംഉറക്കംസൽകർമ്മംസൗമ്യത എന്നിവയിലൂടെ യൗവ്വനം നിലനിർത്താനാകണം. അകാലവാർധക്യത്തിന്‍റെ പ്രതിരോധമാണ് അർബുദരോഗപ്രതിരോധം. കോശവിഭജനത്തെ ക്രമീകരിക്കലാണ് അർബുദ ചികിത്സ.

മനുഷ്യൻ്റെ ആയുസ്സ് 120 വർഷം ആണ്. അകാലമരണത്തിന് ഇടവരുത്തുന്ന ആദ്യത്തെ പത്ത് കാരണങ്ങളില്‍ അര്‍ബുദത്തിന് രണ്ടാം സ്ഥാനമാണ് നിര്‍ണ്ണയിച്ചിട്ടുള്ളത്‌. അകാലമരണത്തിന് വഴിവെയ്ക്കുന്നത് മുഖ്യമായും Myocardial infarction മൂലമുള്ള ഹൃദയസ്തംഭനം ആണ്. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് കാന്‍സര്‍ ഭവിഷത്ത് മൂലമത്രെ. ഹൃദയരോഗ നിദാനങ്ങളുടെ 70% വും കൊറോണറിധമനി ഇതര തകരാറുകൾ മൂലമാണ്. ദീർഘായുസ്സ് അന്വേഷിക്കുന്നവർ ഇത് കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. 

65% കാന്‍സര്‍ രോഗങ്ങളും അവികസിത രാജ്യത്ത് താമസിക്കുന്നവരെയാണ് ബാധിക്കുന്നത്. അശുദ്ധിയും ആഹാരമില്ലായ്മയും ജീവിതസംഘർഷങ്ങളും ഇതിന് കാരണങ്ങളാണ്. ഓരോ വര്‍ഷവും 1 കോടി ജനങ്ങളില്‍ കാന്‍സര്‍ രോഗം പിടിപെടുന്നുണ്ട്. ജനിതകസഹജസ്വഭാവങ്ങൾപട്ടിണിപോഷകവൈകല്യംക്ഷതംറേഡിയേഷൻവിഷംഅശുദ്ധി,  പൊരുത്തക്കേടുകൾ എന്നിവ അകാല വാർധക്യത്തിന് ഇടയാക്കുന്ന സംഗതികളാണ്. നിസംഗതകാമനകളുടെ പൂർത്തീകരണം എന്നിവയും വാർധക്യപരിണാമത്തെ നേരത്തെയാക്കുന്ന ഘടകങ്ങളാണ്. ആയുസ്സ് പൂർവ്വനിശ്ചയമാണ്.  നിലയ്ക്ക് മരണവും പൂർവ്വനിശ്ചമാണ്. രോഗത്തെ പ്പോലെ അകാല വാർദ്ധക്യത്തെ പ്രതിരോധിക്കാനും പരിഹരിക്കാനും കഴിയും. ആരോഗ്യം അനുഭവിക്കുന്നതിന്രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആന്തരികവും ബാഹ്യവുമായ പൊരുത്തം ആവശ്യമാണ്. Homeostasis എന്നതിന് സമഗ്രമായ പൊരുത്തം എന്നാണ് അർത്ഥം.

 

അകാലവാര്‍ധക്യത്തിലെ പത്ത് മരണകാരണങ്ങള്‍‍

1 Myocardial infarction (30%).

2 Cancer (12%).

3 Stroke.

4 Chronic obstructive pulmonary diseases.

5 Accident.

6 Pneumonia- Influenza.

7 Diabetes.

8 Suicide.

9 Liver diseases.

10 Renal diseases.

സാവധാനത്തില്‍ ആരംഭിച്ച് ഗുരുതരമാകനിടയുള്ള ഒരു ലഘു നിജരോഗമാണ് അര്‍ബുദം. ഇതിന്‍റെ ഒന്നാംഘട്ടത്തില്‍ മാതൃകോശങ്ങൾ ക്ഷയിച്ച് വേഗത്തിൽ വിഭജിക്കും. രോഗബാധിതമായ മാതൃകോശങ്ങള്‍ ക്രമാതീതമായി വിഭജിച്ച് പെരുകും. രണ്ടാംഘട്ടത്തില്‍ ഇത്തരം മാതൃ ഇതര കോശങ്ങള്‍ (End cells) വേഗത്തില്‍ നശിക്കും. ക്ഷയിച്ച ചില മാതൃകോശങ്ങള്‍ വേര്‍പ്പെട്ട് മറ്റ് അവയവങ്ങളില്‍ എത്തി അവിടെ ക്രമഭംഗമായി വിഭജിച്ച് പെരുകുംഅകാലത്തിൽ നശിക്കും. കോശങ്ങളുടെ അകാലത്തിലുള്ള ക്ഷയങ്ങൾക്ക് കാരണം കോശപ്രകൃതിയിലെ സൂക്ഷ്മമോ സ്ഥൂലമൊ ആയ സംഘട്ടനങ്ങളൊ സംഘർഷങ്ങളോ ആണ്.

200 ല്‍ അധികം അര്‍ബുദയിനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയവങ്ങള്‍ചാലുകള്‍നാളികള്‍ആശയങ്ങൾ എന്നിവയുടെ ബാഹ്യപാളികളിലെ അർബുദങ്ങളും കൂടാതെചർമ്മത്തിൽ രൂപപ്പെടുന്ന അർബുദയിനങ്ങളും ആന്തരികഭാഗങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ ഭേദമാകുന്നവയാണ്. അര്‍ബുദരോഗങ്ങളെ മൊത്തത്തില്‍ കണക്കാക്കിയാല്‍ അതില്‍ ഏകദേശം 3% സ്വയം ഭേദമാകുന്നവയാണ്. കാന്‍സര്‍ രോഗത്തെ ഒരു മഹാവ്യാധിയായി കണക്കാക്കി പരിഭ്രമിക്കേണ്ട കാര്യമില്ല. ആകെയുള്ള ജനസംഖ്യയില്‍ 1% ല്‍ താഴെ ആളുകളെ മാത്രമാണ് ഇത് ബാധിക്കുന്നത്. വികീരണബാധധാതുമാലിന്യം എന്നിവ അധികമുള്ള ചില രാജ്യങ്ങളിലും മദ്യംമാംസംപുകവലിആലസ്യംസംഘർഷംഹിംസനിഷേധാത്മക സംസ്ക്കാരംകാമനാധിഷ്ഠിതമായ പരിഷ്ക്കാരംഅനുചിതമായ മിശ്രാഹാരം എന്നിവ ശീലമാക്കിയ ചില ജനവിഭാഗത്തിലും ഇതിന്‍റെ തോത് ക്രമാതീതമായി കൂടി വരികയാണ്. മൃഗങ്ങളിൽ അർബുദനിരക്ക് കുറവ് ഉളളത് ആനയിലത്രെ. കാൻസർ  നിരക്ക് കൂടുതൽ Tasmanian devil ലുമാണ്. അർബുദനിരക്ക് ഏറ്റവും കുറവ് ഉള്ള രാജ്യം സുഡാൻ ആണ്. എത്യോപ്യയിലും ഭൂട്ടാനിലും കാൻസർ നിരക്ക് കുറവ് ആണ്. ഡെന്മാർക്ക്ആസ്ട്രേലിയ, New Zealand, Ireland, നോർവേഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ അർബുദ ബാധിതരുടെ എണ്ണം കൂടുതലാണ്. ഇന്ത്യയിൽ ഇത് കൂടുതൽ മിസോറാം സംസ്ഥാനത്തിലാണ്. അർബുദരോഗനിദാനത്തിൽ മുഖ്യം സൂക്ഷ്മശരീരപരമായ ജനിതകപരമായ വൈകൃതങ്ങളാണ്. ജനിതകവൈകൃതഭൂതങ്ങളെ പ്രകോപിക്കുന്ന ഘടകങ്ങളാണ്.

ആകെയുള്ള അര്‍ബുദരോഗങ്ങളില്‍ 80% വും കാന്‍സര്‍ വിഭാഗത്തില്‍ പെട്ടവയാണ്. Sarcoma, Leukemia, Lymphoma, Germ cell tumor എന്നിവയാണ് കാന്‍സര്‍ ഇതരയിനങ്ങള്‍ലോകത്ത് ആകെയുള്ള കാന്‍സര്‍ രോഗികളില്‍ 65% പേരും ദരിദ്രരാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്പ്രായം കൂടുന്തോറും കാന്‍സര്‍ ഇന രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യതയും ഏറും. ഒരാളില്‍ വിട്ടുമാറാതെ നിലകൊള്ളുന്ന ശരീരപ്രയാസങ്ങള്‍വികാരങ്ങൾമാറ്റങ്ങൾ എന്നിവ കാന്‍സര്‍ രോഗത്തിന്‍റെ പൂര്‍വ്വലക്ഷണങ്ങളോ സൂചകങ്ങളോ ആകാം. 

ഗർഭസ്ഥഘട്ടത്തിന്‍റെ  ആരംഭത്തിൽ കോശങ്ങളിൽ സാമാന്യമായ വിഭജനക്രമം പൂർത്തിയാകാതെ നിലകൊണ്ടാൽഅത്തരം മാതൃകോശങ്ങൾ പിന്നീട് ക്രമഭംഗമായി വിഭജിച്ച് വളരാൻ ഇടവന്നാൽ അത് അർബുദരോഗത്തിന് വഴിവെയ്ക്കും. ഓരോരുത്തരിലും വിവിധരൂപത്തിലാണ് കാന്‍സര്‍ ബാധിക്കുന്നത്. ഏതുഭാഗത്താണ് പിടിപെടുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സൂചകങ്ങൾലക്ഷണങ്ങള്‍വികാരങ്ങൾ ഉള്‍ത്തിരിയുന്നത്. പുരുഷന്മാരില്‍ കൂടുതലായി തല & കഴുത്ത് (North pole) എന്നീ ഭാഗത്താണ് പിടിപ്പെട്ടുപോരുന്നതെങ്കില്‍ സ്ത്രീകളില്‍ ഇത് അടിവയര്‍ (South pole) ഭാഗത്താണ്. ജനിതകസ്വഭാവങ്ങൾക്കും ജനിതകഘടക വ്യതിയാനങ്ങൾക്കും പുറമെജീവിതശൈലിയിലും ആഹാരശീലങ്ങളിലും വരുത്തിയ മാറ്റങ്ങള്‍കരി ഇന കാര്‍സിനോജനുകളുടെ സാന്നിദ്ധ്യംസൂക്ഷ്മാണുക്കളിലെ വിഷംആഹാരത്തിലൂടെ എത്തുന്ന  വിഷംഔഷധത്തിലെ വിഷംദേഹദ്രാവകങ്ങളിലെ pH ല്‍ ഉണ്ടാകുന്ന വിത്യാസംകോശങ്ങളിലെ അശുദ്ധിബാഹ്യവും ആന്തരികവുമായ പൊരുത്തക്കേട്ഭൂതവർത്തമാനകാല സാഹചര്യത്തിലെ പൊരുത്തക്കേട് എന്നിവ മൂലം പ്രാഗ് രൂപത്തിൽ നിലകൊണ്ട അർബുദകോശങ്ങളുടെ ഉയർന്നെഴുന്നേൽപ്പ് എന്നിവയെല്ലാം കോശവിഭജനതകരാറിൽഅർബുദരോഗ രൂപീകരണത്തിൽ പങ്കുവഹിക്കുന്നുണ്ട്.

  അകാലവാർദ്ധക്യത്തിന് പ്രേരകമായ ഘടകങ്ങള്‍

A. Genetics (50%).

B. Environmental stress (40%).

a. Radiation (10%). 

b. Chemical (10%).

c. Microbes (5%).

d. Tobacco (5%).

e. Obesity (5%).

f. Physical trauma (5%).

C. Psychological (10%).

കാന്‍സര്‍ കാരണങ്ങള്‍

പൂർവ്വജന്മപരമായ സൂക്ഷ്മഘടകങ്ങൾജനിതകഘടകങ്ങളിലെ വ്യതിയാനങ്ങൾകീടനാശിനികള്‍രാസദ്രവ്യങ്ങള്‍വികീരണങ്ങള്‍പുകവലിപുകയില ഉല്‍പന്നങ്ങളുടെ ഉപയോഗംമദ്യംചിലതരം സൂക്ഷ്മജീവികള്‍അമിതവണ്ണംഅമിത മാംസ്യാഹാരംവിരുദ്ധാഹാരംകോശധാതുക്കളും  സാഹചര്യവും തമ്മിലുളള പൊരുത്തക്കേട്വിഷപരമായ ആഹാരങ്ങൾവിഷ  ഔഷധങ്ങൾചാലുകൾസ്രോതസ്സുകളിൽ എന്നിവയിൽ രൂപംകൊണ്ട തടസ്സംവിഷപരമായ സങ്കൽപ്പവിശ്വാസങ്ങൾ എന്നിവയെല്ലാമാണ് കോശവിഭജനവൈകൃതത്തിലോട്ട്കാന്‍സറിലോട്ട് നയിക്കുന്ന ഘടകങ്ങളായി കണക്കാക്കുന്നത്. ശുചിത്വമില്ലായ്മകരിയിന രാസദ്രവ്യങ്ങള്‍ എന്നിവ മൂലം വന്നുചേര്‍ന്ന മലിനീകരണംആഹാരത്തിന്‍റെ തിരഞ്ഞെടുപ്പുകളിലും സംസ്ക്കരണത്തിലും പാചകത്തിലും വന്നുപോയ പാകപിഴവുകള്‍ദേഹധാതുവിരുദ്ധമായ ആഹാരംഅദ്ധ്വാനരഹിതമായ ജീവിതംമാനസികസമ്മർദ്ദംകോപംമാനസികവും ശാരീരികവുമായ പാപകർമ്മങ്ങൾ എന്നിവ കാന്‍സര്‍ രൂപംകൊള്ളുന്നതില്‍ പ്രേരണകളായി വര്‍ത്തിക്കുന്നുണ്ട്. 

രാസദ്രവ്യങ്ങള്‍ കലര്‍ത്തി സംസ്ക്കരിച്ച ഭക്ഷ്യ എണ്ണകളുടെ ഉപയോഗംരാസപദാര്‍ത്ഥങ്ങള്‍ അധികമായി ചേര്‍ത്ത് തയ്യാറാക്കിയ ആഹാരസാധനങ്ങള്‍കറിയുപ്പ്, Kali nitrate എന്നിവ കൂടുതലായി ചേര്‍ത്ത് തയ്യാറാക്കി ടിന്നിലടച്ച് വിതരണം ചെയ്തുപോരുന്ന ഭക്ഷ്യവസ്തുക്കള്‍കരിയിച്ച് പൊരിച്ച മാംസാഹാരങ്ങള്‍അധികരിച്ച ചൂടില്‍ വറുത്ത് കരിയിച്ച അന്നജവിഭവങ്ങള്‍അധികമായ അളവില്‍ കൃത്രിമ മധുരപദാര്‍ത്ഥങ്ങള്‍ കലര്‍ത്തി തയ്യാറാക്കിയ ബേക്കറിപലഹാരങ്ങള്‍ശീതളപാനീയങ്ങള്‍കൃത്രിമ രുചിദ്രവ്യകൂട്ടുകൾവിരുദ്ധവും വികൃതവും വഞ്ചനാപരവുമായ സാഹചര്യങ്ങൾവികൃതമായ സാമൂഹിക കാഴ്ചപ്പാട്വിഷയാധിക്യംവിഷയങ്ങളിലെ സങ്കൽപ്പവികൽപ്പങ്ങൾ എന്നിവയെല്ലാം കോശക്ഷയത്തിലും കാന്‍സര്‍ രൂപീകരണത്തിലും പങ്കുവഹിക്കുന്നുണ്ട്.

കാര്‍സിനോജനുകള്‍‍

വികീരണങ്ങള്‍

കോശവിഭജന പ്രക്രിയകളെ അസാധാരണമാക്കുന്ന ഘടകങ്ങളെയാണ് പൊതുവില്‍ കാര്‍സിനോജന്‍ എന്നാണ് വിളിക്കുന്നത്ഇവ ക്രോമോസോമുകളിലുള്ള ജീനുകളില്‍ പ്രവര്‍ത്തിക്കാനിടവരുമ്പോള്‍ കോശങ്ങളിലെ ക്രമീകരണവും ധര്‍മ്മവും തെറ്റും. കോശദ്രാവകങ്ങളില്‍ മാറ്റം നടന്നാലും വിഭജനക്രമം തകരാറിലാകും. ചില കാര്‍സിനോജനുകള്‍ അന്തസ്രാവഗ്രന്ഥികളില്‍ നേരിട്ട് പ്രവര്‍ത്തിച്ചും കരളില്‍ പ്രവര്‍ത്തിച്ചും Enzymes പ്രവര്‍ത്തനം തകരാറിലാക്കി മാതൃകോശങ്ങളെ ക്ഷീണിപ്പിക്കും. വിഭജനക്രമം  വേഗത്തിലാക്കും. വികീരണങ്ങൾ മൂലം കോശവിഭജന തവണ അസാധാരണമായ നിലയില്‍ പൂർത്തിയായാൽ ധാതുക്ഷയംവാർദ്ധക്യംകോശനാശം എന്നിവ വേഗത്തിലാകും. ആയുസ്സ് കുറയും.

Heterocyclic amines

ബീഫ്ചിക്കന്‍മത്സ്യം എന്നിവ അധികം പൊരിച്ച് ഉപയോഗിക്കുമ്പോഴും സിഗരെറ്റ്‌ കത്തിച്ച് വലിക്കുമ്പോഴും ശരീരത്തില്‍ Heterocyclic amines എത്തിച്ചേരും.

Nitrosamines

രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് സംസ്കരിച്ച ഇറച്ചിമീന്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ കുടലില്‍ വെച്ച് Nitrosamines എളുപ്പം രൂപംകൊള്ളും. പുകയില കത്തുമ്പോഴും Nitrosamines ഉടലെടുക്കും. മത്സ്യംചിക്കന്‍ എന്നിവ ഉയര്‍ന്ന ചൂടില്‍ പൊരിക്കുമ്പോഴുംമൈദ കൊണ്ടുള്ള ബിസ്ക്കറ്റുകള്‍കട്ട്ലറ്റ് എന്നിവ അധികനേരം മൊരിയാന്‍ ഇടവരുമ്പോഴും Nitrosamines രൂപംകൊള്ളും. ഗന്ധകംവിറ്റാമിന്‍ C അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ മാംസ്യാഹാരത്തോടൊപ്പം കഴിച്ചാല്‍ കുടലില്‍ വെച്ച് Nitrosamines രൂപംകൊള്ളുന്നത് തടസ്സപ്പെട്ടുകിട്ടും. ഇതുമൂലമുണ്ടാകാനിടയുള്ള ദോഷത്തെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ (ഉളളിവർഗ്ഗംതമസ്സ്) വികീരണദോഷങ്ങളെയും പ്രതിരോധിക്കും. ഗന്ധക വകഭേദമായ Homocysteine ന്‍റെ തോത് അധികരിപ്പിക്കുന്ന ആഹാരദ്രവ്യങ്ങള്‍ എങ്കില്‍ ഉപയോഗം ക്രമപ്പെടുത്തണംതോത് കുറയ്ക്കണം. അന്തരീക്ഷവായുവിലൂടെ എത്തുന്ന വാതകം പരിണമിച്ച് കരളിൽ വെച്ച് വിഷമയമായാലും Nitrosamines  രൂപം കൊള്ളാം.

Acrylamide

അന്നജപദാര്‍ത്ഥങ്ങള്‍മാംസ്യാഹാരങ്ങള്‍ എന്നിവ 120 ഡിഗ്രി Celsius ല്‍ അധികം ചൂടില്‍ പൊരിക്കുമ്പോള്‍ Acrylamide രൂപപ്പെടും. Bakery items, Potato chips, Popcorns എന്നിവ കഴിക്കുന്നത് വഴിയും ഇവ ശരീരത്തില്‍ എത്തും. 

Safrole

ജാതിക്കകറുകപട്ട എന്നിവയില്‍ അടങ്ങിയ മഞ്ഞനിറമുള്ള ചില കൊഴുപ്പുകള്‍ കാന്‍സര്‍കാരികളാണ്. കാന്‍സര്‍വിധേയത അധികമുള്ള ശരീരപ്രകൃതിയുള്ളവര്‍ ഇവ അധികം അളവില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Gluten

ഗോതമ്പ്ഓട്സ്ബാർലിപുല്ല്സോയാകടലഇവ കൊണ്ടുള്ള ആഹാരവിഭവങ്ങൾസൗന്ദര്യവസ്തുക്കൾമരുന്നുകൾ എന്നിവയിൽ Gluten അടങ്ങിയിട്ടുണ്ട്. ഇവയുടെ പരിണാമം മൂലം രൂപപ്പെടുന്ന ഘടകങ്ങൾ കോശക്ഷയത്തിന് വഴിവെയ്ക്കും.

അര്‍ബുദം രൂപപ്പെടാന്‍ കാരണമായേക്കാവുന്ന മറ്റു ചില പദാര്‍ത്ഥങ്ങള്‍

Acetic acid, Phosphoric acid, Formic acid, Vitamin A, Carotene, Colchicum, Croton tig, Rauwolfia, Aristolochia, Mimosa, Veratrum album, Onions, Curcuma longa, Spices, Pepper, Cyanides, Folic acid, Coconut. 

അര്‍ബുദജനകപദാര്‍ത്ഥങ്ങള്‍ എന്ന് കരുതപ്പെടുന്ന ദോഷപദാര്‍ത്ഥങ്ങളെ പ്രത്യേകമായും സൂക്ഷ്മമായും സംസ്ക്കരിച്ചാല്‍ അവയെ രോഗശമനഔഷധങ്ങളായി പ്രയോജനപ്പെടുത്താനാകും. റേഡിയേഷന്‍ അധിക തോതില്‍ ഏറ്റാല്‍ അര്‍ബുദം ഉടലെടുക്കും. പുകയിലയുടെ ഉപയോഗം കാൻസർ സാധ്യതയെ വർദ്ധിപ്പിക്കും. റേഡിയേഷന്‍ ശക്തിയെയും പുകയില അംശത്തെയും ഇരുമ്പ്മെർക്കുറിഅർസെനിക്ത്താലിയം എന്നിവയുടെ സൂക്ഷ്മ അംശത്തെയും ശമന ഔഷധമായി പ്രയോജനപ്പെടുത്താനാകും എന്നത്  ഹോമിയോപ്പതി ആശയമാണ്.

അര്‍ബുദ രോഗലക്ഷണങ്ങള്‍‍ 

Auto  immune disorders, അലര്‍ജിരോഗങ്ങള്‍ആസ്തമകരപ്പൻ എന്നിവ ഉള്ളവരിൽ ധാതുക്ഷയംകാന്‍സര്‍ എന്നിവ രൂപപ്പെടാനുള്ള സാദ്ധ്യത താരതമ്യേനെ കൂടുതലാണ്. അതുപോലെ തന്നെ ഇക്കൂട്ടരിൽ ചിലരിൽ കാൻസർ ബാധിച്ചാൽ വേഗത്തിൽ ശമിക്കാനുള്ള സാധ്യതയും കൂടും.

അർബുദരോഗപ്രയാസങ്ങള്‍

രോഗം ബാധിച്ച ഭാഗത്ത് വീക്കംതടിപ്പ്ക്ഷയം എന്നിവ സംഭവിച്ചതുമൂലം ഉടലെടുത്ത വേദനനീര്‍ക്കെട്ട്.

മുഴകള്‍ സമീപകലകളില്‍ സമ്മര്‍ദ്ദം ചെലുത്തിയതുമൂലമുള്ള രോഗലക്ഷണങ്ങള്‍.

അവയവങ്ങളുടെ സാരാംഗ്നി ധര്‍മ്മങ്ങളില്‍ വ്യതിയാനം നടന്നതുമൂലം രൂപപ്പെട്ട രോഗലക്ഷണങ്ങള്‍.

ചാലുകളിലും സ്രോതസ്സുകളിലും അഴുക്കുകള്‍ അടിഞ്ഞുകൂടി തടസ്സപ്പെട്ടതുമൂലമുള്ള ലക്ഷണങ്ങള്‍ (കല്ല്മൂത്രതടസ്സംപിത്തതടസ്സംനീര്കഴലവീര്‍പ്പ്).

ഹോര്‍മോണ്‍ സ്രവംഹോർമോൺ ഉൽപാദനംഹോർമോൺ ബാലൻസ് എന്നിവ വിത്യാസപ്പെട്ടതുമൂലമുള്ള രോഗലക്ഷണങ്ങള്‍.

ധാതുക്ഷയം മൂലം ഉടലെടുത്ത രോഗലക്ഷണങ്ങള്‍. 

അസാധാരണകോശങ്ങളില്‍ നിന്നോ അന്ത്യകോശങ്ങളിൽ നിന്നോ അധികമായി രൂപംകൊണ്ട ഘടകങ്ങള്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ എത്തി ദോഷകരമായി പ്രവര്‍ത്തിച്ചതുമൂലം ഉടലെടുത്ത ലക്ഷണങ്ങള്‍.

ക്ഷീണം. ശരീരത്തിലെ തന്നെ കോശങ്ങൾ പരസ്പരം  വിരുദ്ധമായാൽപ്രാണവായു കുറഞ്ഞാൽരോഗാണുസംക്രമണം സംഭവിച്ചാൽവിഷം മൂലം സാരംഗ്നികൾ കുറഞ്ഞാൽകോശങ്ങൾ വാർദ്ധക്യത്തിൽ എത്തിയാൽ എല്ലാം ഓജസ് കുറയും. ക്ഷീണംദുഃഖംമടുപ്പ് എന്നിവ പതിവായി അനുഭവപ്പെടും.

 സൂചനാലക്ഷണങ്ങള്‍

വായില്‍ പ്രത്യക്ഷപ്പെടുന്ന വെളുത്ത പാട്ഉണങ്ങാത്ത വ്രണങ്ങള്‍.

ദീര്‍ഘിച്ചുനിലകൊള്ളുന്ന ചുമശബ്ദമടപ്പ്.

ശരീരത്തില്‍ ദീര്‍ഘകാലമായി നിലകൊള്ളുന്ന കഴലകള്‍മുഴകള്‍തടിപ്പുകള്‍.

  ചര്‍മ്മത്തില്‍ മറുക്കാക്കപ്പുള്ളിഅരിമ്പാറ എന്നിവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും കണ്ടുവരുന്ന വ്യതിയാനം.

   ദീര്‍ഘിച്ചുനിലകൊള്ളുന്ന ക്ഷീണംവേദനരക്തക്കുറവ്.

  അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം. 

ആഹാരം ഇറക്കാനുള്ള പ്രയാസം.

നിരന്തരം അനുഭവപ്പെടുന്ന ദഹനക്കേട്വയര്‍വേദന.

മലമൂത്രവിസര്‍ജ്ജനത്തില്‍ അസാധാരണമായ മാറ്റങ്ങള്‍.

ശരീരഭാരം ക്രമാതീതമായി കുറയല്‍.

അര്‍ബുദം 2 തരം 

  കഫം സ്തംഭിച്ച് പരിണമിച്ച ശീതമാംസ മുഴകൾഉഷ്ണം കേന്ദ്രീകരിച്ച് പഴുപ്പ് ബാധിച്ച് വ്യാപിക്കുന്ന ഉഷ്ണമുഴകൾ. 

അമ്ലത കുറഞ്ഞതുമൂലമുള്ള സാദാ മുഴകൾഅമ്ലത കൂടിയതുമൂലമുള്ള മാരകയിനം മുഴകൾ.

ജനിതകമായത്വിരുദ്ധഘടകങ്ങളോടുള്ള പ്രതികരണം മൂലമുള്ളത്. 

ദയയുള്ള വെറും മുഴകള്‍പകയുളള പഴുപ്പ് മുഴകള്‍.

കോശങ്ങള്‍ അകാലത്തിൽ ക്ഷയിച്ചും അസാധാരണമായി വിഭജിച്ചും വളര്‍ച്ച പ്രാപിച്ച് മുഴച്ചുനില്‍ക്കുന്ന ഇനങ്ങള്‍.

കോശങ്ങള്‍ അസാധാരണമായി വിഭജിച്ച്‌ വളര്‍ച്ച പ്രാപിച്ച് അകാലത്തില്‍ ഉണങ്ങിയും ക്ഷയിച്ചും വ്യാപിച്ചും കാണപ്പെടുന്ന ഇനങ്ങള്‍.

Ectoderm മുഴകൾ, Mesoderm മുഴകൾ, Endoderm മുഴകൾ.

മേൽഭാഗത്തിലെ ശീത മുഴകൾകീഴുഭാഗത്തെ ഉഷ്ണ മുഴകൾ.

Stem cells ക്രമഭംഗ മുഴകൾ, Stem cells & End cells ക്രമഭംഗ നാശ മുഴകൾ.

ബാല്യ കഫജ മുഴകൾയൗവ്വന പിത്തജ മുഴകൾവാർദ്ധക്യ വാതജ മുഴകൾ.

പകരുന്ന മുഴകൾ (Papilloma), പകരാത്ത മുഴകൾ. 

ശരീരത്തിൽ എവിടെയെങ്കിലും മുഴ സന്ദേഹിച്ചാൽ ആദ്യം അത് ഖരംഅർദ്ധഖരംദ്രാവകംസിസ്റ്റിക്ചൂടുള്ള ഇനംതണുത്ത ഇനംമൃദുയിനംകല്ല് ഇനംകൊഴുപ്പുയിനംമാംസയിനംഅന്നജയിനം ഇവയിൽ ഏത് ഇനമാണ് എന്ന് പരിശോധിച്ച് തിരിച്ചറിയണം.

കേരളീയയർ പൊതുവേ ശീത ദേഹപ്രകൃതിക്കാർ ആണ്. ശീതദേഹപ്രകൃതിക്കാരെ മുഖ്യമായും ബാധിക്കുന്നത് ശീതദോഷങ്ങൾ ആണ്. ഉഷ്ണദോഷങ്ങൾബാധിക്കുമ്പോളാണ് ഇവരിൽ രോഗം ഗുരുതരമാകുന്നത്. കുഷ്ഠംക്ഷയംവസൂരിഗൗട്ട്സോറിയാസിസ്വ്രണംകാൻസർ എന്നിവ ഉഷ്ണരോഗങ്ങളാണ്. ഉഷ്ണ രോഗങ്ങൾ പിടിപെട്ടാൽ  ആരംഭത്തിലേ തന്നെ മരുന്നുകൾ സ്വീകരിച്ച് ഇവയിൽ നിന്ന് മോചനം നേടണം. മാംസാഹാരം കുറയ്ക്കുകയും ചെയ്യണം.

 

ആഹാര പഥ്യമാണ്കാലാർഥകർമ്മ പഥ്യമാണ് അര്‍ബുദപ്രതിരോധം

ഓരോ ജീവിക്കും പ്രകൃതിപരമായജന്മസഹജമായ ഒരോ ആഹാരരീതി കാണും. അത് ആരോഗ്യം നിലനിര്‍ത്തുന്നത്രോഗത്തെ പ്രതിരോധിക്കുന്നത്രോഗം വന്നാല്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് എല്ലാം ഉതകുന്നത് ആയിരിക്കും. ഇത് മനുഷ്യനും ബാധകമായ കാര്യമാണ്. ആഹാരത്തിൻ്റെ അടിസ്ഥാനത്തിൽ സസ്യഭുക്ക്മാംസഭുക്ക്മിശ്രഭുക്ക്വിരുദ്ധഭുക്ക് എന്നിങ്ങനെയും തരംതിരിക്കാം. അമിത ഉൽകണ്ഠവിഷാദംഹൃദ്രോഗംഅമിതവണ്ണംപ്രമേഹംരക്തത്തിൽ ഗ്ലൂക്കോസ്കൊഴുപ്പ്യൂറിക് ആസിഡ് എന്നിവയുടെ വർദ്ധനവ്കരളിൽ കൊളസ്ട്രോൾ അധികമായി അടിഞ്ഞത് മൂലമുള്ള സിറോസിസ്വൃക്കസ്തംഭനംഅർബുദം തുടങ്ങിയ  ജീവിതശൈലീരോഗങ്ങളുടെ തോത് നഗര / ഗ്രാമ വിത്യാസമില്ലാതെവികസിത രാജ്യം / അവികസിത രാജ്യം എന്ന ഭേദമില്ലാതെ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. രോഗപ്രതിരോധത്തിന്‍റെ ആദ്യപടി ജീവിതകാഴ്ച്ചപ്പാടിലും ജീവിതസമ്പ്രദായത്തിലും പാചകരീതിയിലും ഭക്ഷണരീതിയിലും എല്ലാം വന്നുപോയ വൈരുദ്ധ്യത്തിലും ഭിന്നതയിലും മറ്റും ഒരു പുനപരിശോധനയ്ക്ക് തയ്യാറാകുക എന്നതാണ്. 

ബലവും അയവും സുഖവും ശാന്തിയും സന്തോഷവും സംതൃപ്തിയും അനുവദിക്കുന്ന മുഖ്യ കാര്യം ആരോഗ്യമാണ്. ആരോഗ്യമെന്നത് ശരീരമനസ്സുകളുടെ സ്ഥൂലവും സൂക്ഷ്മവും ആയ തലങ്ങളിലെ ബലമാണ്. ആരോഗ്യമെന്നത് ബലവും അയവും ലാഘവത്തവും ഉള്‍പ്പെട്ട സുഖമാണ്. നിജരോഗങ്ങളെ പരിഹരിക്കുക അത്ര എളുപ്പമല്ല. ആരോഗ്യം സംഘടിപ്പിക്കാന്‍ എളുപ്പവുമാണ്. ആഹാരംശുദ്ധിഅദ്ധ്വാനംവിശ്രമം എന്നിവയാണ് ആരോഗ്യത്തിന്‍റെ നാലു തൂണുകള്‍. ബലം നല്‍കുന്നതെല്ലാം ആഹാരമാണ്. ഭക്ഷണദ്രവ്യങ്ങള്‍ എന്നപോലെപ്രാണവായു എന്നപോലെഇന്ദ്രിയവിഷയങ്ങളും അറിവും ആഹാരമാണ്‌. മനുഷ്യന് ആവശ്യമായ വായുജലംഅന്നംഅറിവ് എന്നിവയെല്ലാം പണ്ടുമുതലേ ഇവിടെ ഉണ്ട്. ഓരോ പ്രായഘട്ടത്തിനും ദേഹപ്രകൃതിക്കും ഋതുനിയമങ്ങൾക്കും പൂർവ്വശീലങ്ങൾക്കും ഹിതങ്ങളായ ആഹാരങ്ങളെ അന്വേഷിച്ച് സ്വീകരിക്കണം. മൃഗ എന്നാല്‍ ആഹാരത്തെ അന്വേഷിച്ച് ഗമിക്കുന്നത് എന്നാണര്‍ത്ഥം. അറിഞ്ഞ ഓരോ അറിവുകളെയും അനുഭവങ്ങളെയും യുക്തിപൂര്‍വ്വം പരിശോധിച്ച് അതിനെ പരിണമിപ്പിച്ച് ആരോഗ്യപ്രദമാകും വിധത്തിൽ പ്രയോജനപ്പെടുത്താനാകണം. രോഗപ്രതിരോധത്തിൽരോഗപരിഹാരത്തിൽ മുഖ്യം ശുദ്ധിയാണ്. സ്ഥൂലശരീരംഇന്ദിയങ്ങൾ എന്നിവയെ ശുദ്ധമാക്കുന്നത് പോലെസൂക്ഷ്മശരീരഘടകങ്ങളായ മനസ്സ്ജീവശക്തി എന്നിവയെ ശുദ്ധമാക്കാനും ചില പരിശ്രമങ്ങൾ വേണം.

മനുഷ്യന്‍റെ മുഖ്യാഹാരം വായുവാണ്. വായുജലംഅന്നം എന്നിവയിലെ മലിനീകരണമാണ് രോഗങ്ങള്‍ക്ക് നിദാനം. അന്നജംമാംസ്യംകൊഴുപ്പ് എന്നിവ ഉള്‍പ്പെട്ട ആഹാരയിനങ്ങളുടെ തെറ്റായ ഉപയോഗം കഫവര്‍ദ്ധനവിനും ചില ഘട്ടങ്ങളിൽ രസധാതുക്ഷയത്തിനും വാതദോഷവർദ്ധനവിനും പ്രേരകമാകും. ചിലരില്‍ ഇത് അര്‍ബുദം പോലുള്ള നിജരോഗങ്ങള്‍ക്കും വഴിവെയ്ക്കും. ഏത് രോഗവും മൂത്ത് പാകമായാല്‍ പരിണമിച്ച് പഴുക്കുംക്ഷയിക്കും. അപ്പോള്‍ അപകടകരമാകും. അര്‍ബുദരോഗത്തിന്‍റെ കാര്യവും അതുപോലെയാണ്. മൃദു അര്‍ബുദത്തിന്‍റെ മുഖ്യകാരണം ജനിതകതകരാറ് മൂലമുള്ള കഫദോഷ കോപമാണ്. ഗുരു അർബുദരോഗങ്ങൾക്ക് കാരണമാകുന്നത് അമ്ലവര്‍ദ്ധനവും അതുമൂലമുള്ള കോശവാര്‍ദ്ധക്യവും വാതദോഷ കോപാധിക്യവുമാണ്. ചിലരിൽ വികീരണങ്ങളിൽനിന്ന് നേരിട്ടുള്ള ക്ഷതങ്ങളാണ്.

നിത്യവും കഴിക്കുന്ന ആഹാരപദാര്‍ഥങ്ങളില്‍ 65% വും സസ്യവിഭാഗത്തില്‍ നിന്നുള്ളവ ആക്കുന്നതാണ് ഉത്തമം. ഒരേയിനം ആഹാരപദാർത്ഥങ്ങൾ തന്നെ എല്ലാ ദിവസവും കഴിക്കരുത്. അമ്ലാംശമുള്ള ഇനങ്ങള്‍ അധികം അളവില്‍ കഴിക്കരുത്. രക്തത്തില്‍ ക്ഷാരാംശം കുറഞ്ഞാല്‍ അര്‍ബുദരൂപീകരണ സാദ്ധ്യത കൂടും. WBC കളുടെ തോത് കുറയും. പ്രതിരോധശക്തി കുറയും. ഇതുമൂലം രോഗാണുബാധഘട്ടത്തില്‍ പഴുപ്പ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടും. രക്തത്തില്‍ ക്ഷാരാംശം കൂടിയാല്‍ രക്തം എളുപ്പം കട്ടകുത്താന്‍ ഇടവരും. ഇതുമൂലം രക്തത്തില്‍ പരലുകള്‍ രൂപംകൊള്ളും. ധമനീസ്രോതസ്സുകൾ അടയും. സിരകൾ തടിച്ച് വളയും. മുഴകളുടെ വലുപ്പം വര്‍ദ്ധിക്കും. യൌവ്വന പ്രായത്തില്‍ ആയാലും വാര്‍ധക്യത്തില്‍ ആയാലും രണ്ട് ആഴ്ച കൂടുമ്പോള്‍ ഒരു പകല്‍ കാലം ഉപവസിക്കണം. ദേഹപ്രകൃതിക്കും പ്രായത്തിനും തൊഴിലിനും ഋതുഭേദങ്ങൾക്കും അയനങ്ങൾക്കും അനുസ്രിതമായ നിലയില്‍ ആഹാരം ചിട്ടപ്പെടുത്തണം. ഓരോ ഋതുവിലേയും അവസാന 15 ദിവസങ്ങളില്‍ ഋതുസ്വഭാവമനുസരിച്ച് ശോധന(ദാന)ക്രിയകള്‍ ചെയ്യണം. ചന്ദ്രമാസത്തിൽ ഒന്നാംപക്കത്തിൽ സസ്യാഹാരങ്ങൾക്കുംരണ്ടാംപക്കത്തിൽ മാംസാഹാരങ്ങൾക്കും ക്രമത്തിൽ മുൻഗണന നൽകുന്ന രീതിയും ആകാം. പക്കങ്ങളുടെ അന്ത്യത്തിൽ വ്രതം എടുക്കണം. ദുർമേദസ്സ് ഉളളവർതീരപ്രദേശത്ത് വസിക്കുന്നവർ രണ്ടാംപക്കത്തിൽ കൊഴുപ്പ്മത്സ്യം എന്നിവയുടെ തോത് കുറയ്ക്കണം. മലപ്രദേശത്തുള്ളവർ ഫലങ്ങൾപഴങ്ങൾകിഴങ്ങുകൾ എന്നിവയുടെയും ഇടദേശത്തുള്ളവർ പയർമാംസ്യം എന്നിവയുടെയും തോത്  കുറയ്ക്കണം.

അന്നജം അടങ്ങിയ വിഭവങ്ങള്‍ ഉയര്‍ന്ന ചൂടൽ ചുട്ടെടുക്കുമ്പോഴും എണ്ണയില്‍ വറുത്ത് പൊരിക്കുമ്പോഴും പുതിയ ചില വിഷങ്ങള്‍ (Acrylamide) രൂപപ്പെടുന്നുണ്ട്. ഇത്തരം വിഷപദാര്‍ത്ഥങ്ങള്‍ ഉള്ള ഉരുളകിഴങ്ങുചിപ്സ്കൂടുതലായി മൊരിഞ്ഞ ബിസ്ക്കറ്റ് (Gluten, Alloxan, Pink Perch), മൊരിഞ്ഞ് കരിഞ്ഞ കട്ട്‌ലെറ്റ് തുടങ്ങിയവ പതിവായി കഴിക്കരുത്. പാചകഘട്ടത്തില്‍ കൂടുതലായി കരിയാന്‍ ഇടവന്ന ഭക്ഷണഭാഗങ്ങളെയും ഒഴിവാക്കണം. മാംസ്യപദാര്‍ത്ഥങ്ങള്‍ അധികം ചൂടില്‍ വേവുമ്പോഴും പൊരിക്കുമ്പോഴും അധികം മൊരിയുമ്പോഴും പുതിയ വിഷപദാര്‍ത്ഥങ്ങള്‍ (Nitrosamines, Heterocyclic amines) രൂപംകൊള്ളുന്നുണ്ട്. അന്നജംമാംസംകൊഴുപ്പ് എന്നിവ അടങ്ങിയ ഒട്ടുമിക്ക ആഹാരദ്രവ്യങ്ങളും അധികം ചൂടേറ്റ് കരിയാന്‍ ഇടവന്നാല്‍ കാന്‍സര്‍കാരികളായ Heterocyclic amines രൂപപ്പെടും. കുടലില്‍ വെച്ച് മാംസ്യം അടങ്ങിയ പദാര്‍ത്ഥങ്ങളില്‍ നിന്ന് ദഹനപ്രക്രിയകളുടെ ഫലമായും രോഗാണുക്കളുടെ പ്രതിപ്രവര്‍ത്തനം മൂലവും Nitrosamines രൂപപ്പെടും. മത്സ്യംമാംസം തുടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കേടുവരാതിരിക്കാന്‍ Kali nitrate പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് സംസ്ക്കരിക്കാറുണ്ട്. ഇത്തരം ദ്രവ്യങ്ങൾ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അധികം ചൂടില്‍ പാചകം ചെയ്യുമ്പോഴും Nitrosamines രൂപപ്പെടും. ഉഴുന്നുപരിപ്പിൽ പ്രത്യേക തരം മാംസ്യം (Nitrogen) ഉയർന്ന തോതിൽ ഉണ്ട്. ഉഴുന്ന് അധികം ചൂടിൽ പാചകം ചെയ്ത് ഉപയോഗിക്കുന്ന രീതിയും ഭൂഷണമല്ല. 

 പ്രമേഹം ബാധിച്ചിട്ടില്ലാത്തവർപ്രായപൂര്‍ത്തിയായവര്‍ നിത്യമെന്നോണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന മാംസാഹാരത്തിന്‍റെ തോത് കുറക്കണം. ഒരു കിലോഗ്രാം ശരീരഭാരത്തിന് ഒരു ഗ്രാം മാംസ്യം എന്ന തോതില്‍ ക്രമപ്പെടുത്തണം. മത്സ്യംമാംസം എന്നിവ നിത്യവും ആഹാരത്തില്‍ നിര്‍ബന്ധമായും വേണ്ടതുണ്ട് എന്ന് ശഠിക്കുന്നവര്‍ പൊരിച്ച് കഴിക്കാതെ കറിവെച്ച് കഴിക്കണം. ഘനലോഹങ്ങള്‍ അധികം ഉള്ള സ്രാവ്തിരണ്ടിചെമ്മീന്‍കക്ക എന്നിവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തരുത്. മെര്‍ക്കുറികാഡ്മിയംആര്‍സനിക് എന്നിവ തികഞ്ഞ കാര്‍സിനോജനുകള്‍ ആണ്. ഇവയുടെ തോത് കടൽവിഭവങ്ങളിൽ കൂടുതലാണ്. പ്രായം ചെന്ന മൃഗങ്ങളുടെ മാംസവും ഒഴിവാക്കണം. കഴിക്കുന്ന മാംസം കുടലില്‍ വെച്ച് പൂര്‍ണ്ണമായി ദഹിച്ചില്ലായെങ്കില്‍ അവയില്‍ നിന്ന് വിഷമാംസ്യഘടകങ്ങള്‍ ഉടലെടുക്കാന്‍ ഇടവരും. ഓടി നടക്കുന്ന മാടുകള്‍കോഴി എന്നിവയുടെ പേശിനാരുകള്‍ കട്ടി കുറഞ്ഞവയാണ്. അവ വേഗത്തിലും പൂര്‍ണ്ണമായും ദഹിക്കുന്നവയാണ്. കോഴിയിറച്ചിയും പൊരിക്കുമ്പോള്‍ കരിയാതെ നോക്കണം. കോഴിമാംസം കഴുകുമ്പോൾ ഇത്തിരി കറിയുപ്പ് ചേർത്ത് കഴുകിയാൽ കോഴിരക്തത്തിൽ അടങ്ങിയ വിഷം നിർവീര്യമായി കിട്ടും.

പന്നിആട്പശുകാളപോത്ത് തുടങ്ങിയവയുടെ ചുവന്ന നിറത്തിലുള്ള മാംസഭാഗവുംയൂറിക് ആസിഡ് അധികം അടങ്ങിയ അയിലചെറിയ ചാളചെമ്മീന്‍ചൂര തുടങ്ങിയ മത്സ്യയിനങ്ങളും നിത്യവും കഴിക്കുന്ന ശീലം ഒഴിവാക്കണം.

അര്‍ബുദരോഗത്തിലോട്ട് നയിക്കുന്ന മുഖ്യകാരണങ്ങളില്‍ ഒന്ന് ദുര്‍മേദസ്സാണ്. തീരദേശത്ത് വസിക്കുന്നവരിൽ ആവശ്യത്തിന് വേണ്ട കൊഴുപ്പുകൾ മത്സ്യത്തിലൂടെ ലഭിക്കും. ഇവർ  നിത്യവുമെന്നോണം ഒപ്പം ഉപയോഗിക്കുന്ന മറ്റു ചീത്തയിനം കൊഴുപ്പിന്‍റെ തോത് മിതമാക്കണം. പൂരിതകൊഴുപ്പുകള്‍ ഏറെയുള്ള മൃഗകൊഴുപ്പുകള്‍ പാടെ വര്‍ജ്ജിക്കണം. കൊഴുപ്പ് അടങ്ങിയ ആഹാരദ്രവ്യങ്ങള്‍ഐസ്ക്രീംക്രീം പോലുള്ള മറ്റ് ആഹാരദ്രവ്യങ്ങള്‍ എന്നിവ അധികം അളവില്‍ കഴിക്കുന്നത്‌ കുടലില്‍ വെച്ച് ദോഷകരമായ സൂക്ഷ്മജീവികള്‍ പെരുകാന്‍ കാരണമാകും. ഇത് അമ്ലതയെ വര്‍ദ്ധിപ്പിക്കും. കോശവിഭജനത്തെ ഇരട്ടിപ്പിച്ച് അകാല വാർധക്യത്തെ ക്ഷണിച്ചുവരുത്തും. കാന്‍സര്‍ രോഗത്തിന്‍റെ കാരണങ്ങളിൽ ഒന്ന് കോശദ്രാവകത്തിലെ അമ്ലതയാണ്. കൊഴുപ്പ് അടങ്ങിയ ആഹാരം കുടലില്‍ വെച്ച് ദഹിക്കാതെ ദോഷകരമാകുമ്പോളാണ് മലത്തിന് ദുര്‍ഗന്ധം വരുന്നത്. ക്രീം ആഹാരങ്ങള്‍ഐസ്ക്രീംക്രീം ബിസ്ക്കറ്റ്ജാം തുടങ്ങിയ അമ്ലാഹാരങ്ങള്‍ പതിവായി കഴിച്ചാല്‍ രക്തത്തില്‍ WBC കളുടെ തോത് കുറയും. രോഗപ്രതിരോധശേഷി കുറയും. ഇടയ്ക്കിടെ പകർച്ചപ്പനി പിടിപെടാന്‍ ഇത് കാരണമാകും. രാസപദാര്‍ത്ഥങ്ങള്‍ (Poly chlorinated biphenyl) കലര്‍ത്തിയ തീറ്റ കൊടുത്ത് വളര്‍ത്തിയ ഫാം മത്സ്യങ്ങളെ പതിവായി കഴിക്കരുത്. PCB തോത് ഉൾപ്പെട്ട കൊഴുപ്പ് ദേഹത്തിൽ എത്തിയാൽ ലൈംഗിക ഹോർമോൺ അസന്തുലിതാവസ്ഥ നേരെത്തെ സംഭവിക്കും.  

പ്രോസ്റ്റേറ്റ്സ്തനംഓവറി എന്നിവയിലെ മുഴകള്‍ദേഹത്തിലെ നീർക്കെട്ട് എന്നിവ രൂപപ്പെടുന്നതില്‍ ലൈംഗിക ഹോര്‍മോണുകള്‍‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. സൂര്യപ്രകാശം മൂലമോ പൂരിതകൊഴുപ്പ്അമിതമായ പഞ്ചസാര എന്നിവ മൂലമോ രൂപപ്പെടുന്ന അധമകൊഴുപ്പിനങ്ങള്‍ആഹാരത്തിലൂടെ എത്തുന്ന പ്ലാസ്റ്റിക്‌ഘടകങ്ങള്‍, Polycyclic aromatic hydrocarbon എന്നിവ സ്ത്രീ ഹോര്‍മോണുകളുടെ ബാലൻസ് തെറ്റിക്കും. അക്രമണസ്വഭാവത്തെ വർദ്ധിപ്പിക്കും. ഡാല്‍‍ഡ (Nickel) ചേര്‍ത്ത് തയ്യാറാക്കിയ വിഭവങ്ങളെ ഗർഭിണികൾ പാടെ വര്‍ജ്ജിക്കണം.

ഉപ്പ് അമിത അളവില്‍ പതിവായി  ഉപയോഗിച്ചാല്‍ അത് അതിരക്തസമ്മര്‍ദ്ദംവൃക്കരോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ ആമാശയത്തിലെ രോഗത്തിനും കാരണമാകും. ദിനംപ്രതി 4 ഗ്രാമില്‍ അധികം ഉപ്പ് ശരീരത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായ അളവില്‍ ഉപ്പ് കലര്‍ത്തി ഉണക്കി സൂക്ഷിച്ചുവെയ്ക്കുന്ന ഭക്ഷണങ്ങള്‍ഉണക്കമീന്‍അച്ചാര്‍ഉപ്പിലിട്ടത് എന്നിവ അധികം അളവിലും പതിവായും ഉപയോഗിക്കരുത്. ഉപ്പ് അധികം അളവില്‍ ഉപയോഗിച്ച് ശീലിച്ചാല്‍ മാംസാഹാരത്തിനോടുള്ള പ്രതിപത്തി കൂടും. അത് കുടലിൽ മാംസാര്‍ബുദത്തിന് വഴിവെയ്ക്കും (ഉപ്പ് ശരീരത്തില്‍ കുറഞ്ഞാല്‍ രോഗാണുക്കളുടെ തോത് കൂടും. ആഴ്സനിക് പോലുളള വിഷം നിർവീര്യമാകുന്നത് തടസ്സപ്പെടും. കുളിര് പനി കൂടാതെ ക്ഷീണംപേശിപിടുത്തം എന്നിവയ്ക്ക് കൂടി ഇത് കാരണമാകും). ഉപ്പ് അധികം ചേര്‍ക്കാതെ വേണം മസാലച്ചായ തയ്യാറാക്കേണ്ടത്. ഉപ്പ് അധികം അളവിൽ ഉപയോഗിക്കുന്ന സമൂഹങ്ങളിൽ ആമാശയംഅന്നനാളം എന്നിവയിലെ അർബുദനിരക്ക് താരതമ്യേന കൂടുതലാണ്. പാനിയങ്ങള്‍ വളരെ അധികം ചൂടോടെ കുടിക്കരുത്. ഇത് മദ്യം കാരണമാക്കുന്നത് പോലെ അന്നനാളത്തിലെ കാന്‍സറിന് വഴിവെച്ചേക്കാം. തേൻപഴജ്യൂസ് എന്നിവയോടൊപ്പം ഉപ്പ് ചേർത്ത് കഴിച്ചാൽ അത് വിഷസമാനമാകും. ഛർദ്ദിക്ക് കാരണമാകും. ധാന്യങ്ങൾപച്ചക്കറികൾകോഴിമുട്ടകോഴിമാംസംമൽസ്യം എന്നിവ ഉപ്പ് ചേർത്ത് കഴുകിയാൽ അതിൽ അടങ്ങിയ ആർസനിക് പോലുളള വിഷങ്ങൾ നിർവ്വീര്യമായി കിട്ടും. ഉപ്പ് സാധാരണ അളവിൽ ഒരു വിഷമാണ്. വളരെ സൂക്ഷ്മമായ അളവിൽ ഉപ്പ് അമൃതുമാണ്.

പാല്‍പഞ്ചസാര എന്നിവ ചേർത്ത് അധിക ചൂടിൽ തയ്യാറാക്കിയ ചായകാപ്പി എന്നിവ  നിത്യവും അമിത അളവിൽ കുടിക്കുന്നത് ഒഴിവാക്കണം. ഊതി കുടിക്കുന്നത് ഔഷധഫലത്തെ അനുവദിക്കും. ഇവ പലതവണ കുടിക്കണം എന്നുള്ളവര്‍ ½ ഗ്ലാസ്‌ അളവില്‍ മാത്രം കുടിക്കുക. മധുരവും കടുപ്പവും അധികം ഇല്ലാത്ത ചായ കുടിക്കുന്നത് മസ്തിഷ്കത്തില്‍ ഗുണകരമായ ഘടകങ്ങള്‍ (Polypeptides) രൂപംകൊള്ളുന്നതിനും പൂരവ്വജന്മജനിതകരോഗങ്ങളുടെ ഭവിഷത്തുകള്‍ ലഘൂകരിക്കുന്നതിനും സഹായകമാകും. വാര്‍ദ്ധക്യഘട്ടത്തില്‍ ചായ അധികം കുടിക്കുന്നത് ഉറങ്ങിക്കിടക്കുന്ന കാന്‍സര്‍പ്രേരക ജനിതകഘടകങ്ങളെ ഉത്തേജിപ്പിക്കാനും കാരണമായി ഭവിക്കാം. ചായയിൽ ചെറിയ തോതിൽ oxalate അടങ്ങിയിട്ടുണ്ട്.

അധികമായുള്ള പഞ്ചസാര ഉപയോഗം കുടലില്‍ പൂപ്പല്‍ ബാധയ്ക്ക് കാരണമാകാം. ഇത് അമ്ലതയെയും വര്‍ദ്ധിപ്പിക്കും. രക്തത്തിലെ WBC തോതിനെ കുറയ്ക്കുന്നത് മൂലം രോഗാണുബാധമൂലമുള്ള പനി തുടരെതുടരെ പിടിപെടുകയും ആകാം. കൃത്രിമനിറങ്ങള്‍ (Coal tar, Phenol) ചേര്‍ത്ത് തയ്യാറാക്കിയ മധുരപാനിയങ്ങളും പലഹാരങ്ങളും പതിവായി കഴിക്കരുത്. Coal tar ചായങ്ങള്‍ മൂത്രസഞ്ചിയില്‍ മുഴകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രുചി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ രാസപദാര്‍ത്ഥങ്ങള്‍ (Mono sodium glutamate- MSG, Saccharine, Aspartame എന്നിവ) കലര്‍ത്തിയ ഭക്ഷ്യഉല്‍പന്നങ്ങള്‍പാനീയങ്ങള്‍‍‍ എന്നിവയെയും ഒഴിവാക്കണം. Kali bromide ചേര്‍ത്ത ശീതളപാനിയങ്ങളും അധികം കുടിക്കരുത്. ഇവയെല്ലാം തന്നെ മസ്തിഷ്കകോശങ്ങള്‍ക്ക് ദോഷം ഉണ്ടാക്കാന്‍ പോന്നവയാണ്. കുട്ടികളിൽ പ്രകടമാകുന്ന ഭിന്നശേഷീ തകരാറുകൾക്കും ബുദ്ധി വൈകൃതങ്ങൾക്കും മറ്റും മെർക്കുറി അംശം പോലെ ഇതും കാരണമാണ്.

ബ്ലീച്ചിംഗ് മാംസ്യഘടകങ്ങള്‍ (Alloxan) ചേര്‍ത്ത് വെളുപ്പിച്ച് മൃദുവാക്കിയ മൈദചോളപ്പൊടി എന്നിവ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ അധികം ഉപയോഗിക്കുന്നത് പാന്‍ക്രിയാസ് ഗ്രന്ഥികളിലെ കലകള്‍ ക്ഷയിക്കാനും വികലമായി പ്രതികരിക്കാനും ഇടവരുത്തും. പാൻക്രിയാസ് കലകളിൽ ക്രോമിയംഇരുമ്പ് എന്നിവ ഊറുന്നതും ക്ഷയത്തിന് കാരണമാകും. പ്രമേഹം ഉള്ളവര്‍ സ്റ്റാര്‍ച്ച് അധികമുള്ള ധാന്യങ്ങള്‍നാരുകൾ അധികം ഇല്ലാത്ത കിഴങ്ങുകൾനെയ്യ്പ്പായസംചക്ക എന്നിവ അധികം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. പഴപ്പായസം ആയാലും ചക്കപ്പായസമായാലും  അവ തയാറാക്കുമ്പോൾ ഉപ്പ് അധികം അളവിൽ ചേർക്കരുത് (Blood osmolarity അനുപാതം വിത്യാസപ്പെടും).

പൂപ്പല്‍ബാധ ഏറ്റ ധാന്യങ്ങള്‍പയറിനങ്ങള്‍അണ്ടിപ്പരിപ്പ്കാപ്പിഅച്ചാര്‍തേങ്ങാവിഭവങ്ങള്‍നിലക്കടല (Aflatoxin) എന്നിവയെ വര്‍ജ്ജിക്കണം. ഇവ കരള്‍കോശങ്ങളുടെ വീക്കത്തിനും നാശത്തിനും സിറോസിസിനും വഴിവെയ്ക്കും. കൃത്രിമമായി പഴുപ്പിച്ച മാങ്ങ (Ethylene oxide) എങ്കില്‍ അതും വര്‍ജ്ജിക്കണം. രാസദ്രവ്യങ്ങൾ കലർത്താത്ത ഭക്ഷ്യപദാർത്ഥങ്ങൾ ലഭ്യമാകുന്നത് അപൂർവ്വ അവസ്ഥയായിരിക്കുന്നു.

കുടലിലെ ഭിത്തിയില്‍ വ്രണം രൂപപ്പെടാന്‍ ഇടയാക്കുന്ന കഠിനയിനം സുഗന്ധമസാലകള്‍എരിവുള്ള ദ്രവ്യങ്ങള്‍കാന്താരിമുളക് തുടങ്ങിയവ നിത്യവും അധികം അളവില്‍ കഴിക്കരുത്. സുഗന്ധവ്യഞ്ജനങ്ങളുടെ (Aromatic amine) ഉപയോഗവും കുറക്കണം. മഞ്ഞള്‍പൊടിമുളകുപൊടി എന്നിവയില്‍ ചേര്‍ക്കുന്ന കൃത്രിമചായങ്ങള്‍ (Lead chromate, Coal tar) വൃക്കമൂത്രസഞ്ചി എന്നിവയിലെ അര്‍ബുദരോഗങ്ങള്‍ക്ക് കാരണമാക്കുന്നവയാണ്.

കാലിതീറ്റയില്‍ കലർത്തിയ കീടനാശിനികള്‍കുമിള്‍നാശിനികള്‍കോഴിതീറ്റയില്‍ കലർത്തിയ കുമിള്‍ഘടകങ്ങള്‍ എന്നിവയെല്ലാം വിഘടിക്കാതെ അതേപടി നിലകൊണ്ടാല്‍ ‍അവ പാലിലൂടെയോ മൃഗകൊഴുപ്പിലൂടെയോ കോഴിമാംസത്തിലൂടെയൊ മനുഷ്യശരീരത്തില്‍ എത്തിച്ചേരാന്‍ ഇടയുണ്ട്. കീടനാശിനികള്‍കളനാശിനികള്‍കൃതിമവളങ്ങള്‍ എന്നിവയുടെ ഉപയോഗതോത് കുറയ്ക്കണം. ജൈവവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയെ പരിപോഷിപ്പിക്കണം. കൃത്രിമമായി വികസിപ്പിച്ചെടുത്ത ധാന്യവിത്തുകള്‍അത്തരം ധാന്യങ്ങളില്‍ നിന്ന് തയാറാക്കിയ ധാന്യനൂറുകള്‍കൃത്രിമമായി വികസിപ്പിച്ചെടുത്ത എണ്ണക്കുരുക്കളില്‍ നിന്ന് തയ്യാര്‍ ചെയ്ത പാചക എണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. പെട്രോൾ ഉൽപ്പന്നങ്ങളിൽ നിന്നുള്ള എണ്ണയെ പാചകാവശ്യത്തിനായി ഉപയോഗിക്കരുത്.

ധാന്യങ്ങള്‍പയര്‍പച്ചക്കറികള്‍ എല്ലാം പാചകത്തിന് മുന്‍പായി നന്നായി കഴുകിയാല്‍ അതില്‍ അടങ്ങിയ കീടനാശിനികള്‍ കുറെയൊക്കെ പോയിക്കിട്ടും. കഞ്ഞിചോറ് എന്നിവ തയ്യാറാക്കുമ്പോൾഅരി വേവിക്കുന്നതിന് മുൻപേ നന്നായി കഴുകി കാടി (Talc powder, Starch, Arsenic) ഊറ്റി കളയണം. ഇത്തിരി ഉപ്പ് കലര്‍ത്തി കഴുകിയാല്‍ മാലിന്യങ്ങള്‍ കൂടുതലായി വേര്‍പെട്ടുകിട്ടും. പച്ചക്കറികള്‍ അരിഞ്ഞ ശേഷം കൂടുതല്‍ ജലത്തില്‍ കഴുകരുത്. ജലലേയമായ വൈറ്റമിനുകള്‍ നഷ്ടപ്പെടാന്‍ അത് ഇടയാക്കും. പച്ചക്കറികളില്‍ നിറമുള്ളവയക്ക് മുന്‍ഗണന നല്‍കണം.

160 Celsius ഡിഗ്രിയില്‍ അധികം ചൂടില്‍ ധാന്യങ്ങള്‍പയറുകള്‍പച്ചക്കറികള്‍ വേവിക്കരുത്. കഴിവതും കുറഞ്ഞ ചൂടില്‍ ആഹാരം പാചകം ചെയ്യണം. പാചകത്തിന് ഉപയോഗിക്കുന്ന ലോഹപാത്രങ്ങള്‍ (Nickel, Chromium, Vanadium)‍ആഹാരം കഴിക്കുന്നതിന് പ്രയോജനപ്പെടുത്തുന്ന വര്‍ണ്ണപിഞ്ഞാണങ്ങള്‍വര്‍ണ്ണ ഗ്ലാസ്സുകള്‍ (Beryllium), ആഹാരപദാര്‍ത്ഥങ്ങള്‍ പൊതിയുന്നതിന് പ്രയോജനപ്പെടുത്തുന്ന സാമഗ്രികള്‍ (Aluminum, Plastics) എന്നിവ മുഖേനെ കാന്‍സര്‍കാരികളായ ലോഹാംശങ്ങള്‍ ദേഹത്തില്‍ എത്താനിടയുണ്ട്. സമുദ്രത്തില്‍ താഴെതട്ടില്‍ ജീവിക്കുന്ന മത്സ്യയിനങ്ങള്‍സ്രാവ്കക്കചെമ്മീന്‍ എന്നിവ മുഖേനെയും ആര്‍സെനിക്മെര്‍ക്കുറി എന്നിവ പോലുള്ള ലോഹാംശങ്ങള്‍ ദേഹത്തില്‍ എത്തും. മൈക്രോവേവ് അടുപ്പുകളില്‍ പ്ലാസ്റ്റിക്പാത്രങ്ങള്‍ ഉപയോഗിക്കരുത്. ഇത്തരം അടുപ്പുകളിൽ നിന്നുള്ള റേഡിയേഷനു (Ionizing) കളും അഭികാമ്യമല്ല.

കാന്‍സര്‍ രോഗങ്ങൾ പൊതുവെ പൂര്‍വ്വജന്മജനിതകങ്ങളാണ്. സൗരവികീരണങ്ങൾഭൌമവികീരണങ്ങള്‍കാരസിനോജനുകൾ എന്നിവ ദേഹത്തില്‍ എത്തുമ്പോളാണ് ഉറങ്ങിക്കിടക്കുന്ന വികൃത ജീനുകള്‍ സജീവമാകുന്നത്. തീവ്രരോഗാണുബാധക്ഷതംആഹാരമില്ലായമമാനസികസംഘര്‍ഷംപ്രജ്ഞാപരാധംഓക്സിജന്‍റെ അപര്യാപ്തതസാരാംഗ്നികളുടെ ദൌര്‍ലഭ്യംപ്രതി സാരാംഗ്നികകൾഉയർന്ന അമ്ലതകരി ആധിക്യംഅകാല വാര്‍ദ്ധക്യം എന്നിവയെല്ലാം രോഗപ്രതിരോധശക്തിയെ കുറയ്ക്കും. ഇതുമൂലം ഉളവാകുന്ന രോഗവിധേയതയും (Susceptibility) കാര്‍സിനോജനുകള്‍ക്ക്വികൃത ജീനുകള്‍ക്ക് പ്രവര്‍ത്തനനിരതമാകാന്‍ സഹായകമാകും.

അമിതാഹാരം എന്ന പോലെ ആഹാരമില്ലായ്മയും കാന്‍സര്‍ പ്രേരകമായി വർത്തിക്കും.. ആഹാരക്കുറവ് അമ്ലതയെ വര്‍ദ്ധിപ്പിക്കും. പ്രതിരോധശക്തിയെ കുറയ്ക്കും. ദീര്‍ഘസമയം പട്ടിണിക്കാരയവരുടെ അവയവത്തില്‍ ഏതെങ്കിലും അന്യകലകള്‍വൈകൃത മാതൃകോശങ്ങൾ ജന്മനാതന്നെ നിലകൊണ്ടിരുന്നുവെങ്കില്‍ചില മൃദുകലകള്‍ക്ക് ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍രോഗവിധേയതയുടെ ഫലമായിപരിണാമഫലമായി അവിടെ മാംസപിണ്ഡം രൂപപ്പെടാം. അതിനാല്‍ ദീര്‍ഘസമയം പട്ടിണി കിടക്കുന്ന ശീലം ഒഴിവാക്കുന്നതാണ് ഉചിതം. ലഘു കൊഴുപ്പുകളായ വിറ്റാമിൻ A, D, E, K എന്നിവ അടങ്ങിയ ഇനങ്ങളെ  ആഹാരത്തിൽ ലഘുവായി ഉൾപ്പെടുത്തണം. നിത്യവും 8 മണിക്കൂര്‍ ഉറങ്ങുന്നത് പ്രതിരോധശക്തിയെ മെച്ചപ്പെടുത്തും. ഉറങ്ങാന്‍ ഏറ്റവും ഉചിതമായ ഘട്ടം രാത്രിസമയം തന്നെയാണ്. രാത്രി ഉറങ്ങാന്‍ കഴിയാത്തവര്‍ മറ്റ് സമയങ്ങളില്‍ ഉറങ്ങി തീര്‍ക്കണം. ഉച്ചക്ക് ½ മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദ്രോഗസാദ്ധ്യത കുറവാണ്.

മദ്യം വീര്യമേറിയ ഒരു അമ്ലമാണ്. ആല്‍ക്കഹോള്‍ അടങ്ങിയ എല്ലാ സോഫ്റ്റ്‌ഡ്രിങ്ക്സും മറ്റു അമ്ലപാനിയങ്ങളും പതിവായി കുടിക്കുന്ന ശീലം ഒഴിവാക്കണം. അമ്ലത വര്‍ദ്ധിക്കുന്നത് ദന്തക്ഷയംഎല്ലുതേയ്മാനംകരള്‍ സിറോസിസ്സ്ട്രോക്ക്ഹൃദ്രോഗംസിങ്ക്കാത്സ്യം തുടങ്ങിയ ഖനിജങ്ങളുടെ അപര്യാപ്തഅന്നനാളത്തിലെ അർബുദം എന്നിവയ്ക്കെല്ലാം കാരണമാക്കും. വേനലിലെ മദ്യോപയോഗംജലം തീരെ കുടിക്കാത്ത ശീലം എന്നിവ മാറ്റണം. കരള്‍രോഗം പിടിപ്പെട്ടവര്‍ മദ്യത്തോടൊപ്പം കാപ്പികുരുമുളക് എന്നിവ കൂടി ഉപേക്ഷിക്കുന്നത് നല്ലതായിരിക്കും.

പുകവലി പാടെ ഉപേക്ഷിക്കണം. പുകയിലയില്‍ ഏകദേശം 700 ല്‍ അധികം രാസഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 69 എണ്ണം കാന്‍സര്‍കാരികളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കീടനാശിനികള്‍ (Lead arsenate) കലരാത്ത പുകയില മാത്രമേ വ്യവസായ ആവശ്യങ്ങള്‍ക്ക് ആയാലും ഉപയോഗിക്കാവൂ എന്ന ചിട്ട പാലിക്കണം. പുകവലി ആസക്തി അകറ്റാന്‍അർബുദ വിധേയത (CEA level) പരിഹരിക്കാൻ കാട്ടുപുകയില (Arnica- Mountain tobacco) ലഘുവായ അളവിൽ ചിലര്‍ക്ക് സഹായകമാണ്.

വികീ‍രണങ്ങള്കൈവിഷ അലര്‍ജിരോഗങ്ങള്‍ചിലതരം ആഭരണങ്ങള്‍പ്ലാസ്റ്റിക് എണ്ണകൾ എന്നിവ തൈറോയ്ഡ്‌ഗ്രന്ഥി വീങ്ങുന്നതിനും ക്ഷയിക്കുന്നതിനും പ്രതികരണമെന്നോണം കാന്‍സര്‍പരിണാമം സംഭവിച്ച് തൈറോയ്ഡ്‌ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും കാരണമാകുന്നതായി സംശയിക്കുന്നുണ്ട്. കണ്ഠമുഴ ഉള്ളവര്‍ കാബേജ്വെണ്ടയ്ക്കകടുക്വര്‍ണ്ണമത്സ്യങ്ങള്‍ എന്നിവ അധികം അളവിൽ പതിവായി കഴിക്കുന്നത് ഒഴിവാക്കണം. കിളിമീൻ പതിവായി കഴിക്കുന്ന ശീലം വർജ്ജിച്ചാൽ സോറിയാസിസ്ഓട്ടോ ഇമ്യുൺ ഡിസീസ് തുടങ്ങിയ രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും.

 

ആഹാരം രോഗപ്രതിരോധമാണ്ഔഷധവുമാണ്.

നാം കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ ഉള്ളതുപോലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്തുക്കളും ഉണ്ട്. നാരുകള്‍ കൂടുതലായി അടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതുമൂലം മലബന്ധം പരിഹരിക്കപ്പെട്ടുകിട്ടും എന്നുമാത്രമല്ലരോഗകാരികളായ സൂക്ഷ്മജീവികള്‍ കുടലില്‍ പെരുകുന്നത്വിഷവാതകങ്ങള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഫ്ലക്സ്സീഡിൽ നാരുകൾ ഏറെയുണ്ട്. എങ്കിലും ഇത് പതിവായി ദീർഘകാലം കഴിക്കരുത്. ദേഹം ക്ഷയിക്കുംവാർധക്യം അകാലത്തിൽ ആകും.

ഫോളിക് ആസിഡ്കുര്‍കുമിന്‍സെലിനിയംവിറ്റാമിന്‍ വിറ്റാമിൻ  എന്നിവ വളരെ കുറഞ്ഞ അളവിലെന്നോണം ദേഹത്തില്‍ എത്തുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഉതകും. Nitrosamines മൂലമുള്ള ദൂഷ്യങ്ങളെ ചെറുക്കാന്‍ നെല്ലിക്കചെറുനാരങ്ങ എന്നിവയില്‍ അടങ്ങിയ നേര്‍ത്ത അമ്ലങ്ങള്‍ സഹായിക്കും. കലകള്‍ക്ക് ഇടയില്‍ അങ്ങിങ്ങായി നിലകൊള്ളുന്ന കൊളാജന്‍ നാരുകള്‍ കുറയുന്നത്‌ വിഭജിച്ച കോശങ്ങൾ വികസിക്കാനും മുഴുയുടെ വലുപ്പം കൂടാനും ഇടയാക്കും. വിറ്റാമിന്‍ സി അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് മുഴകള്‍ ഇപ്രകാരം വലുപ്പം വെക്കുന്നതിനെ പ്രതിരോധിക്കും. മുഴയില്‍ പുതുതായി രൂപപ്പെട്ട രക്തക്കുഴലുകളില്‍ നിന്ന് രക്തസ്രാവം ഉളവാകുന്നതിനെ തടുക്കും. അന്തസ്രാവഗ്രന്ഥികളുടെ പ്രത്യേകിച്ച് അതിവൃക്കഗ്രന്ഥികളുടെ ക്ഷീണം പരിഹരിക്കാനും ഇത് സഹായിക്കും. രക്തക്കുഴലുകളുടെ ആന്തരികഭിത്തിയില്‍ തടിപ്പ് രൂപപ്പെട്ടത് മൂലമുള്ള അവസ്ഥകള്‍ (Hypertension, Thrombosis, Sclerosis) പരിഹരിക്കാനും വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ഉപകരിക്കുന്നുണ്ട്. ആഹാരപദാര്‍ത്ഥങ്ങളെ 100 Celsius ഡിഗ്രീയിലധികം ചൂടില്‍ വേവിക്കുമ്പോള്‍ അതില്‍ അടങ്ങിയ വിറ്റാമിന്‍ സി നഷ്ടപ്പെടും. മുഴ ഉള്ളവര്‍ക്ക് വിറ്റാമിന്‍ സി  വളരെ കുറഞ്ഞ അളവില്‍ മതിയാകും. വ്രണംരക്തസ്രാവംസന്ധിവാതം തുടങ്ങിയ അവസ്ഥകളില്‍ ഉയര്‍ന്ന അളവില്‍ പ്രയോജനപ്പെടുത്തുകയും ആകാം.

ആസ്ബറ്റോസ്ആര്‍സെനിക്അന്തരീക്ഷമാലിന്യങ്ങള്‍ എന്നിവയെല്ലാം മുഖ്യമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്ശ്വാസകോശ അവയവംഅന്നനാളംചര്‍മ്മം എന്നിവിടങ്ങളിലെ കാന്‍സര്‍ പരിഹരിക്കുന്നതിന് വിറ്റാമിന്‍  അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ സഹായകമാണ്.

ശരീരത്തിന് എല്ലാ പ്രായത്തിലും അത്യാവശ്യമായ ഒരു ഖനീജമാണ് കാത്സ്യം. കാത്സ്യം കുറയുന്നവരില്‍ പേശിപിടുത്തംകഴുത്തിലെ കഴലകളില്‍ വീക്കംചര്‍മ്മത്തില്‍ തടിപ്പ്രക്തസ്രാവം എന്നിവ സംഭവിക്കാം. അസ്ഥിയില്‍ കാന്‍സര്‍അസ്ഥിക്ഷയം എന്നിവ സംഭവിച്ചാല്‍ അസ്ഥികളില്‍ നിന്ന് ഖനീജങ്ങള്‍ വേര്‍പെടും. അര്‍ബുദബാധിത ഭാഗങ്ങളില്‍ ഇത്തരം അധമ കാത്സ്യം അടിഞ്ഞ് ഊറിയാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനം വേഗത്തില്‍ സ്തംഭിക്കും. കാന്‍സര്‍ ബാധിതരുടെ രക്തത്തില്‍ കാൽസ്യംയൂറിക് ആസിഡ് എന്നിവയുടെ തോത് വര്‍ദ്ധിച്ച് കാണപ്പെടാം.

തക്കാളിതണ്ണിമത്തന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ ഘടകം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വളര്‍ച്ചയെ കുറയ്ക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീ ഹോര്‍മോണുകള്‍ക്ക് സമാനമായ ഘടകങ്ങള്‍ കാപ്പിഉലുവആല്‍ഫാല്‍ഫ എന്നിവയില്‍ ഉണ്ട്. ഇവ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെ ലഘൂകരിക്കാന്‍ ഉതകും. Oxalate അടങ്ങിയവയെ ഔഷധം എന്നോണം ചെറിയ മാത്രയിൽ പരിഗണിക്കാവുന്നതാണ്.

നിത്യവും കഴിക്കേണ്ട ആഹാരം ദിവസത്തില്‍ 2 നേരമാക്കി പരിമിതപ്പെടുത്തുന്നതാണ് ഉത്തമം. അധികം അളവില്‍ ഗുരുവായ ആഹാരം കഴിക്കുന്നത്അളവ് കുറച്ചും തവണ കുറച്ചും ലഘുആഹാരം കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. ആവശ്യമായ ലഘു ആഹാരത്തിന്‍റെ പകുതി അളവിലാണ് ഗുരു ആഹാരം കഴിക്കേണ്ടത്. മിശ്രാഹാരം ഇഷ്ടപ്പെടുന്നവര്‍ ആഹാരത്തില്‍ 65 % ഭാഗം സസ്യയിനങ്ങള്‍ ഉള്‍പ്പെടുത്തണം.

വര്‍ഷക്കാലത്ത് അധികം അളവില്‍ മത്സ്യം കഴിക്കുന്നത്‌ ഒഴിവാക്കണം. ഘനലോഹങ്ങള്‍ പലപ്പോഴും ശരീരത്തില്‍ എത്തുന്നത് മത്സ്യങ്ങളിലൂടെയാണ്. മത്സ്യം ഇഷ്ടപ്പെടുന്നവര്‍ 365 ദിവസവും അത് കഴിച്ചേ തീരു എന്ന് വാശിപിടിക്കരുത്.

വേനല്‍ക്കാലത്ത് ദിനംപ്രതി 8 ഗ്ലാസ്‌ (64 ഔണ്‍സ്) ജലം എങ്കിലും കുടിക്കണം. ജലം ഉമിനീരുമായി ഇടകലര്‍ത്തി സാവധാനത്തില്‍ വേണം കുടിക്കേണ്ടത്. അതിരാവിലെയും ആഹാരത്തിനിടയിലും ശീതജലം അധികം അളവില്‍ കുടിക്കുന്നത് ആമാശയത്തിലെ അഗ്നിയെ ദുര്‍ബലപ്പെടുത്തും. ആഹാരം കഴിഞ്ഞ്  2 മണിക്കൂര്‍ സമയത്തിന് ശേഷം ജലം കുടിക്കുന്നത് ആന്തരിക അവയവങ്ങളില്‍ ഊറിയ മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കും. നീര്‍ദോഷം എപ്പോഴും പിടിപെടുന്നവര്‍ വറ്റിച്ച ജലം കുടിക്കുന്നത് നന്ന്.

പുളിക്കാത്ത മോര് കുടിക്കുന്നത് കുടലില്‍ പൂപ്പല്‍ രൂപപ്പെടുന്നത് കുറയാന്‍ സഹായകമാണ്. പാല്‍ ശീതവും മോര് ഉഷ്ണവുമാണ്. നിത്യാഹാരത്തില്‍ പാലിനേക്കാള്‍ പ്രാധാന്യം അധികം പുളിക്കാത്ത മോരിന് നല്‍കണം. തൈര് തിളപ്പിച്ച് കറി തയ്യാറാക്കി കഴിക്കരുത്. മോരിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത്  ദഹനബലത്തെ വര്‍ദ്ധിപ്പിക്കും. കൊഴുപ്പ് കലര്‍ന്ന പദാര്‍ത്ഥങ്ങള്‍നാളികേരംതേങ്ങാപീരകശുവണ്ടി (പൂപ്പല്‍ ബാധ, Aflatoxin) തുടങ്ങിയവ കഴിവതും ഫ്രിഡ്ജില്‍ സൂക്ഷിക്കണം. കാറുകയില്ല.

പുര്‍ഷന്മാരുടെ വയര്‍ / ഇടുപ്പ് വണ്ണത്തിന്‍റെ അനുപാതം 0.90 ല്‍ താഴെയുംസ്ത്രീകളുടേത് 0.85 ല്‍ താഴെയും ആയി നിലനിര്‍ത്തണം. BMI (Body Mass Index) 30 ല്‍ കൂടുന്നത് രോഗാവസ്ഥയായി കണക്കാക്കി പരിഹരിക്കണം. വ്യായാമം പതിവായി ചെയ്യുന്നത് അമിതമായ ശരീരഭാരം കുറയാന്‍ സഹായിക്കും.

ശരീരത്തിന്‍റെ സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍ക്ക് സാരാംഗ്നികള്‍ (Enzymes) എന്നപോലെ ഓക്സിജനും അത്യന്താപേക്ഷിതമാണ്. മത്സ്യം ജലജീവിയാണ് എന്ന് പറയുന്ന പോലെമനുഷ്യന്‍ ഒരു വായുജീവിയാണ്. മനുഷ്യന്‍റെ മുഖ്യഭക്ഷണം വായുവും വായു കൂടുതല്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങളുമാണ് (Soul എന്നാല്‍  വായു എന്നാണര്‍ത്ഥം)ശരീരം ഒരു മിനുട്ട് പ്രവര്‍ത്തിക്കുന്നതിന് ഏകദേശം 250 മില്ലിലിറ്റര്‍ ഓക്സിജന്‍ വേണ്ടതുണ്ട്. ശ്വസനനാളികളിലെയും മൂക്കിലെയും തടസ്സങ്ങളാണ് പലപ്പോഴും ആവശ്യത്തിനുള്ള പ്രാണവായു ലഭിക്കാതെ പോകാന്‍ കാരണം. മറ്റൊരു കാരണം രക്തത്തിലെ ചുവന്ന കോശങ്ങളുടെയും അതോടൊപ്പമുള്ള ഹിമോഗ്ലോബിന്‍റെയും കുറവാണ്. നിത്യവും ശ്വസനവ്യായാമം (ആയാമം1:4:2) ചെയ്ത് പ്രാണവായുവിന്‍റെ തോത് രക്തത്തിൽകോശദ്രാവകത്തിൽകലകളിൽ എല്ലാം ക്രമീകരിക്കണം. ശ്വസനവ്യായാമം മൂലം അന്തരീക്ഷത്തിൽ നിന്ന് Nitrogen ദേഹത്തിൽ കൂടുതലായി എത്തപ്പെട്ട്  പ്രതിപ്രവർത്തിവച്ചാൽപരിണമിച്ചാൽ അത് സന്ധിവീക്കംവാതരോഗംഓട്ടോ ഇമ്മ്യുൻ ഡിസീസ്വൈറസ്  രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. രക്തത്തിൽ Nitrogen തോത് കൂടിയാൽ ഓക്സിജൻ തോത് കുറയും. ഓക്സിജന്‍ കുറവ്അമ്ലതവര്‍ദ്ധനവ്വൈറസുകൾ എന്നിവ കാന്‍സര്‍ രൂപീകരണത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. “കാറ്റ് (പ്രാണവായു) കയറാത്തിടത്ത് കാലന്‍ കയറും’’ എന്നത് അര്‍ത്ഥവത്താണ്.

കാന്‍സര്‍ അടക്കമുള്ള മിക്ക നിജരോഗങ്ങളുടെയും കാരണം കലകളില്‍ മാലിന്യങ്ങള്‍ നിറയുന്നതോസാധാരണയായുള്ള ദേഹപ്രവര്‍ത്തനത്തിന് വേണ്ട സാരാംഗ്നികള്‍ (enzymes) അകാലത്തില്‍ തീര്‍ന്നുപോകുന്നതോ ആണ്. വിഷഘടകങ്ങള്‍ ശരീരദ്രാവകങ്ങളില്‍ കലര്‍ന്നാല്‍ സാരംഗ്നികള്‍ വേഗത്തിൽ നശിക്കുംഅമ്ലത കൂടും. അമിതമായ തോതില്‍ കൊഴുപ്പ്മാംസം എന്നിവ അടങ്ങിയ ആഹാരം അധികം അളവിൽ കഴിക്കുന്നവരില്‍ ദുര്‍മേദസ്സ് പിടിച്ചുംവേണ്ട തോതില്‍ ആഹാരംജലം എന്നിവ കഴിക്കാത്തവരില്‍ ക്ഷയം പിടിച്ചും അമ്ലത വര്‍ദ്ധിക്കും. അമ്ലത കൂടിയാല്‍ ഇന്‍സുലിന്‍ പോലുള്ള ധാത്വാംഗ്നികള്‍ വേഗത്തില്‍ നശിക്കും. നീര്‍ക്കെട്ട് വര്‍ദ്ധിക്കുംപഴുപ്പ് ബാധിക്കും.

അമ്ലതവര്‍ദ്ധനവ്‌മദ്യപാനംപ്രമേഹംവൃക്കരോഗങ്ങള്‍ എന്നിവ മൂലം മൂത്രമാര്‍ഗ്ഗേന ജലം കൂടുതലായി നഷ്ടപ്പെടുന്നവരില്‍ ജലലേയമായ വിറ്റാമിനുകള്‍ കൂടി ദേഹത്ത് നിന്ന് നഷ്ടപ്പെടും. ഇതുമൂലം വിറ്റാമിന്‍ ബിവിറ്റാമിന്‍ സിഖനിജങ്ങള്‍ എന്നിവയുടെ ശേഷിപ്പ് ദേഹത്തില്‍ കുറയും.

അമ്ലത കൂടിയാല്‍ രക്തത്തില്‍ WBC കളുടെ തോത് കുറയും. അത് രോഗാണുക്കളുടെ വളര്‍ച്ചയെയും വ്യാപനത്തെയും ത്വരിതപ്പെടുത്തും. WBC കളുടെ തോത് കുറയുന്ന ചില ഘട്ടങ്ങളില്‍ അത് പരിഹരിക്കാനായി വെളുത്ത രക്തകോശങ്ങള്‍ ചില ലസീകാഗ്രന്ഥികളില്‍ നിന്നായി പ്രത്യേകം രൂപപ്പെടും.  ഘട്ടത്തില്‍ ലസീകാഗ്രന്ഥികളുടെ (Lymph glands) വലുപ്പം വര്‍ദ്ധിക്കും. കഴുത്ത്കക്ഷം എന്നിവിടങ്ങളില്‍ കഴലകൾ പ്രത്യക്ഷപ്പെടും. ഇത്തരം ഘട്ടത്തിൽ ക്ഷാരാംശം ഉള്ള പച്ചക്കറികൾ കുറച്ചുകാലം പതിവായി കഴീക്കണം. പുളിപ്പ് അധികം ഇല്ലാത്ത പഴവർഗ്ഗങ്ങളെയും പരിഗണിക്കണം.

അമ്ലത വര്‍ദ്ധിക്കുന്നത് ദീർഘിച്ചാൽ അത് എല്ലുകളില്‍ നിന്ന് കാത്സ്യം പോലുള്ള ഖനിജങ്ങള്‍ കൂടുതലായി വേര്‍പെടാന്‍ ഇടവരുത്തും. ഇത് രക്തക്കുഴലുകളില്‍പിത്തനാളിയില്‍മൂത്രനാളികളില്‍ എല്ലാം പരലുകള്‍ രൂപത്തില്‍ അടിയാന്‍ കാരണമാകും. ഇത്തരം മലിനധാതുക്കള്‍ അസ്ഥികള്‍ക്ക് ഇടയിലുള്ള തളിരസ്ഥികളില്‍ഡിസ്ക്കുകളില്‍പേശികളില്‍ അടിഞ്ഞ് അവ കാഠിന്യപ്പെടാന്‍ ഇടവരുമ്പോളാണ് സന്ധികളില്‍ വഴക്കം കുറയുന്നത്. അമ്ലത കൂടുന്നതും രക്തത്തിലെ ക്ഷാരത കുറയുന്നതും മസ്തിഷ്കകോശപ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കും. അമ്ലാംശം അധികമുള്ള ആഹാരങ്ങളെ അറിഞ്ഞ് അവയ്ക്ക് നിയന്ത്രണം കൊടുക്കണം. ഉഷ്ണരോഗങ്ങളെയും അമ്ലരോഗങ്ങളെയും ആരംഭത്തിൽതന്നെ പരിഹരിക്കണം. അമ്ലത വര്‍ദ്ധിപ്പിക്കുന്ന ഔഷധയിനങ്ങളെയും വര്‍ജ്ജിക്കണം.

അമ്ലരോഗങ്ങള്‍

ക്ഷയംകാന്‍സര്‍ലുപ്പസ് എരിത്തിമറ്റോസിസ്ഗൌട്ട്റുമറ്റോയിഡ്‌ ആര്‍ത്രയിറ്റിസ്പ്രമേഹംഓസ്‌റ്റോപോറോസിസ്അതിരക്തസമ്മര്‍ദ്ദം.

അമ്ലാംശം കൂടുതലുള്ള ആഹാരങ്ങള്‍

പഞ്ചസാരമുട്ടയുടെ മഞ്ഞക്കരുവെണ്ണക്രീം ആഹാരങ്ങള്‍ഐസ് ക്രീംക്രീം ബിസ്ക്കറ്റ്ജാംഇറച്ചിമദ്യംസോസ്ചായകാപ്പി.

അമ്ലാംശം താരതമ്യേനെ കുറവുള്ള ആഹാരങ്ങള്‍

അരിഉണക്കപ്പയര്‍തേങ്ങനിലക്കടലഗോതമ്പ്കരിമ്പ്സോയാബീന്‍ബാര്‍ലിബ്രഡ്ചോളംഓട്ട്സ്അധികം പുളിച്ച മോര്ചുക്ക്.

ശരീരത്തില്‍ ക്ഷാരംശം കുറയുന്നത് കാന്‍സര്‍ സാദ്ധ്യതയെ വര്‍ദ്ധിപ്പിക്കും. ക്ഷാരാംശം ലഭിക്കുന്നതിന് നിറമുള്ള പഴങ്ങള്‍പച്ചക്കറികള്‍ഇലക്കറികള്‍തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവ നിത്യവുമെന്നോണം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സമുദ്രത്തിലും ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ജലത്തിലും ആര്‍സനിക് തോത് കൂടുതലാണ്. ബംഗാളിൽ നിന്നും വരുന്ന ധാന്യങ്ങളുടെ തവിട് പൂര്‍ണ്ണമായി കളഞ്ഞ് ഉപയോഗിക്കുന്നതാണ് ഉത്തമം. പച്ചക്കറികള്‍ ആയാലും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം മാത്രമേ പാചകം ചെയ്യാന്‍ പാടുള്ളൂ. ഇലക്കറിയിനങ്ങളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നിറം കൂടിയ മലക്കറികള്‍ക്ക് മുന്‍ഗണന നല്‍കണം. ആഹാരത്തില്‍ ഇലക്കറികള്‍ പ്രയോജനപ്പെടുത്തുന്നത് മലത്തിലെ ദുര്‍ഗന്ധം കുറയാന്‍ സഹായിക്കും. ആഴ്ചയിൽ  രണ്ടിലധികം തവണ ചുവന്ന ചീര ഉപയോഗിക്കരുത്.

ക്ഷാരാംശമുള്ള പദാര്‍ത്ഥങ്ങള്‍

ചീരഇലക്കറികള്‍നിറമുള്ള മലക്കറികള്‍പഴങ്ങള്‍ചുവന്ന മുന്തിരിപുളിപ്പുള്ള മുന്തിരിമാതളനാരങ്ങഈന്തപ്പഴംമാങ്ങഉരുളക്കിഴങ്ങ്വെളുത്തുള്ളിവറുത്തബാര്‍ലിചെറുനാരങ്ങകാബേജ്ബദാംകാരറ്റ്നേന്ത്രക്കായനേന്ത്രപ്പഴംചിക്കൊറിപകുതി പുഴുങ്ങിയ മുട്ടവേവിച്ച മത്സ്യംമോര്.

ആഹാരപദാര്‍ഥങ്ങള്‍ അധികം പഴകുന്നതും മലിനപ്പെടുന്നതുമായ സാഹചര്യം ഒഴിവാക്കണം. പൂപ്പല്‍ പിടിക്കുംവിധം അവയെ സൂക്ഷിച്ചുവെക്കരുത്.

ഏതുതരം ആഹാരമായാലും ഉയര്‍ന്ന (160 ഡിഗ്രി Celsius)  താപനിലയില്‍ പാചകം ചെയ്ത് കഴിക്കരുത് (Acrylamides, Nitrosamines). ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യുമ്പോൾ പാത്രങ്ങള്‍ നിന്ന് വിഷഘടകങ്ങള്‍ വേര്‍പ്പെട്ട് അത് ആഹാരത്തില്‍ കലരാന്‍ ഇടവരുത്തുന്ന തരം പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കരുത്.

ആഹാരം പാചകം ചെയ്ത് കഴിഞ്ഞാൽ അധികം വൈകാതെ തന്നെ കഴിക്കണം. ആഹാരം പാചകം ചെയ്തിട്ട് 8 മണിക്കൂര്‍ കഴിഞ്ഞാല്‍ അതിലെ അമ്ലഗുണം വര്‍ദ്ധിക്കും. മാംസംമത്സ്യം എന്നിവ അധികം എണ്ണയില്‍ പാചകം ചെയ്യരുത്. ഇവ കരിഞ്ഞുപോകുന്ന നിലയില്‍ പൊരിച്ചോചുട്ടോ കഴിക്കരുത്.

ക്രിസ്റ്റല്‍ സ്വഭാവമുള്ള ആഹാരഘടകങ്ങള്‍ ദേഹത്തില്‍ എത്തി സ്രോതസ്സുകളിൽ അടിഞ്ഞുകൂടിയാല്‍ അത് ഉരസല്‍ പ്രക്രിയയൂടെ തോതിനെ കൂട്ടും.  ചാലുകളിലൂടെ നീങ്ങുമ്പോള്‍ അത് ഭിത്തിയിൽ സൂക്ഷ്മവ്രണങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കും. ക്രിസ്റ്റല്‍ഘടകങ്ങള്‍ ഏറെയുള്ള ചേനകാച്ചിൽതക്കാളിചേമ്പ്ചീരതേയില എന്നിവയെയും ഉപ്പ്പഞ്ചസാരകൊളസ്ട്രോള്‍ എന്നിവ അധികം അടങ്ങിയ ആഹാരയിനങ്ങളെയും മണ്ണ് (കരിമ്പ്അരിഗോതമ്പ്ബാർലിപാൽമത്സ്യം) അടങ്ങിയവയെയും നിയന്ത്രിക്കണം.

പഴവര്‍ഗ്ഗങ്ങളില്‍ അവയുടെ തൊലിഭാഗം കഴിക്കാന്‍ ഉതകുന്നതാണെങ്കില്‍ അതിന്‍റെ കുറച്ചുഭാഗം കൂടി കഴിക്കണം. തൊലി (Epithelial tissue) യുടെ മേന്മ വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മാരോഗ്യത്തെ മെച്ചപ്പെടുത്തും. അരിമ്പാറ രൂപപ്പെടുന്നതിനെയും Melanoma രൂപപ്പെടുന്നതിനെയും പ്രതിരോധിക്കും.

അന്നജംകൊഴുപ്പ്മാംസ്യംജലംവൈറ്റമിന്‍ധാതുക്കള്‍ എന്നിവ വേണ്ട അളവില്‍ അടങ്ങിയ ആഹാരത്തെയാണ് പോഷകാഹാരം എന്നു പറയുന്നത്. ദേഹപ്രവര്‍ത്തനങ്ങള്‍ സാമാന്യമെന്നോണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ തോതില്‍ രസഘടകങ്ങള്‍ അടങ്ങിയതിനെയും പോഷകാഹാരം എന്ന് പറയാം. മധുരംഉപ്പ്പുളിഎരിവ്ചവർപ്പ്കൈപ്പ് എന്നിവയാണ് രസഘടകങ്ങള്‍. മധുരം (Refined sugar, Saccharine, Aspartame)ഉപ്പ് (Common salt, Sodium nitrate, Mono sodium glutamate)പുളി (Alcohol, Acids, Meat, Alloxan) എന്നിവ കഫവർദ്ധകങ്ങളാണ്. ഇവ അധികം അളവില്‍ കലർന്ന ആഹാരവിഭവങ്ങള്‍ കാന്‍സറിന് പ്രേരകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

ആഹാരരസങ്ങള്‍ - അര്‍ബുദം പിടിപെടുന്ന അവയവം.  

മധുരം  -   മസ്തിഷ്കം.

കൃത്രിമമധുരം  - മസ്തിഷ്കം.

ഉപ്പ് - ആമാശയം.

കറിയുപ്പ് - ആമാശയംതൈറോയിഡ്‌.

പുളി -  അസ്ഥി. 

പഴകിയ മാംസ ഭക്ഷണം - അസ്ഥി.

കൊഴുപ്പുകള്‍കൊളസ്ട്രോള്‍ - സ്തനംപ്രോസ്റ്റെറ്റ്.

മണ്ണ്കൃത്രിമ നിറങ്ങള്‍  - വൃക്ക.

*

അലൂമിനിയം  - മസ്തിഷ്കം.

പ്ലാസ്റ്റിക്‌ ഘടകങ്ങള്‍ - സ്തനംപ്രോസ്റ്റെറ്റ്.

ആസ്ബറ്റോസ്സിലിക്ക - ശ്വാസകോശംഅസ്ഥി.

ദുര്‍മേദസ്സ് ഉള്ളവര്‍ ആണെങ്കില്‍ നിറമുള്ളയിനം മലക്കറികള്‍ ആഴ്ചയില്‍ 6 ദിവസവും കഴിക്കാം. 800 കലോറി മൂല്യത്തില്‍ അധികം ആഹാരം ആവശ്യമില്ലാത്തവര്‍ ആണെങ്കില്‍ ദിനംപ്രതി 300 മുതല്‍ 500 ഗ്രാം വരെ മലക്കറിയിനങ്ങള്‍ സ്വീകരിക്കാം. മലക്കറിയിനങ്ങളുടെ പകുതിഭാരത്തിന് ധാന്യാഹാരങ്ങള്‍ കഴിച്ചാല്‍ മതിയാകും. പതിവായി ഒരു ഇനം കഴിച്ചുപോന്ന ജനവർഗ്ഗത്തിൽപ്പെട്ടവർ ധാന്യം മാറ്റി കഴിച്ചാലും കിഴങ്ങുകൾപഴങ്ങൾ എന്നിവ അധികം അളവിൽ കഴിക്കുന്നത് പതിവാക്കിയാലും അവരിൽ  സ്റ്റാർച്ച് പ്രയോജനപ്പെടുത്താനാകാത്തവിധം രക്തത്തിൽ അധികരിച്ച് നിലകൊള്ളും. ചിലരിൽ അധികമുള്ള അന്നജാംശം മൂത്രത്തിലൂടെ നഷ്ടപ്പെടുകയോ രക്തത്തിൽ ഊറുകയോ ചെയ്യും. പതിവായി മത്സ്യം മാത്രം കഴിച്ചുപോരുന്നവർ കൂടെ മൃഗകൊഴുപ്പുകൾ  അധികം കഴിക്കാൻ ഇടവന്നാൽ പൂരിത കൊഴുപ്പുകൾ ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ രക്തത്തിൽ വർദ്ധിക്കും. കൊളസ്ട്രോൾ തോത് കൂടും. ചർമ്മത്തിനടിയിൽ സംഭരിക്കപ്പെടും. പതിവായി മാംസം കഴിച്ചു ശീലിച്ച തലമുറയിൽപ്പെട്ടവർ ശീലം മാറ്റി മത്സ്യം കഴിക്കുന്നത് പതിവാക്കിയാൽ യൂറിക് ആസിഡ് തോത് രക്തത്തിൽ  കൂടും. സന്ധികളിലെ ദ്രാവകങ്ങളിൽ ഊറും. തിരിച്ചും ഇത് സംഭവിക്കും. ദേശത്തിനും ജനിതകസ്വഭാവങ്ങൾക്കും  അനുസൃതമായ  ആഹാരരീതികൾ തന്നെ അവലംബിക്കണം.  ശരീരഭാരം കുറയ്ക്കാനായി 12 മണിക്കൂറിലധികം നേരം പട്ടിണി കിടക്കരുത്. മേദസ്സ് അല്ലദുര്‍മേദസ്സ് ആണ് ഒഴിവാക്കേണ്ടത്. ദുര്‍മേദസ്സ് ഉള്ളവര്‍ മൃഗകൊഴുപ്പുകളെ പാടെ ഒഴിവാക്കണം. ചീത്ത ആഹാരത്തില്‍ നിന്ന് ചീത്ത സാരാംശങ്ങള്‍ ഉള്‍ത്തിരിയുമല്ലോ. അതുപോലെ ചീത്ത കൊഴുപ്പില്‍ നിന്ന് ചീത്ത കൊളസ്ട്രോള്‍ രൂപപ്പെടാന്‍ കാരണമാകും. കൊളസ്ട്രോള്‍ തോത് കൂടുമ്പോള്‍ അതില്‍ നിന്ന് വികൃത ലൈംഗിക ഹോര്‍മോണുകള്‍‍ ഉടലെടുക്കുന്ന സാധ്യതയും വര്‍ദ്ധിക്കും. ഇത് ലൈംഗികഅവയവങ്ങളുടെ പ്രവർത്തനങ്ങളുടെയും അതുമൂലമുള്ള വികാരങ്ങളുടെയും താളം തകരാറിലാക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

വ്യക്തിശുചിത്വംപരിസരശുചിത്വംആഹാരശുചിത്വം എന്നിവ ഉറപ്പായും പാലിക്കണം. ആഹാരംഅദ്ധ്വാനംഉറക്കം എന്നിവയിലെ നിയമങ്ങള്‍ പാലിച്ച് ആരോഗ്യനിലവാരം ഉയർത്തണം.

സിഗരറ്റ്മദ്യംമുറുക്ക്അമ്ലപാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം.

അഗ്നിമാന്ദ്യം ഉളവാക്കുന്ന ഒന്നും കഴിക്കരുത്. അധികം തണുപ്പുള്ള ജലം വേനൽക്കാലത്ത് ആയാലും ആഹാരത്തിന് മുൻപ് കുടിക്കരുത്.

ആഹാരകാര്യത്തില്‍ അന്യനാടുകളിലെ രീതി അനുകരിക്കാതെ ദേഹപ്രകൃതി,  പ്രായംതൊഴിൽഋതുപ്രകൃതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള തനത് ആഹാരരീതി അവലംബിക്കണം. 

രാസവസ്തുക്കള്‍ ചേര്‍ത്ത് സംസ്ക്കരിച്ച ആഹാരങ്ങള്‍ കുറയ്ക്കുക (Salt, Benzoate, Nitrite, Artificial sugar, Preservatives, Acids കലര്‍ത്തിയത്). പെട്രോള്‍ ഘടകങ്ങള്‍ കലര്‍ന്ന സസ്യഎണ്ണകളും മായം കലര്‍ന്ന പാചക എണ്ണകളെയും വര്‍ജ്ജിക്കുക. പെട്രോള്‍ ഘടകങ്ങള്‍ കലര്‍ന്നിട്ടില്ലാത്ത സസ്യഎണ്ണകളായാലും മിതമായ തോതില്‍  മാത്രം ഉപയോഗിക്കണം.

രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് സംസ്കരിച്ച അന്നജംമാംസം എന്നിവയുടെ വിഭവങ്ങള്‍ വര്‍ജ്ജിക്കുക. ചുവന്ന മാംസം (ഇരുമ്പ്പ്യൂരിന്‍ എന്നിവ ഉള്ളത്) കഴിക്കുന്നത്‌ ആഴ്ചയില്‍ ഒരുനേരം മാത്രമാക്കി ചുരുക്കുക. ആഹാരത്തില്‍ മാംസ്യത്തിന്‍റെ തോത് മുതിര്‍ന്നവരില്‍ 1 കിലോ ശരീരഭാരത്തിന് 1 ഗ്രാം എന്ന തോതില്‍ മാത്രം ക്രമപ്പെടുത്തണം.

ശരീരത്തിന്‍റെ ഭാരം അമിതമായി കൂടാനും കുറയാനും അനുവദിക്കാതിരിക്കുക. ഭക്ഷണത്തില്‍ കലോറിമൂല്യം കൂടുതലുള്ള കൊഴുപ്പുയിനങ്ങളും മധുരപലഹാരങ്ങളും പതിവായി കഴിക്കുന്ന ശീലം ഒഴിവാക്കുക. കൊഴുപ്പില്‍ നിന്ന് ദേഹത്തില്‍ എത്തുന്ന ഊര്‍ജ്ജത്തിന്‍റെ അളവ് ആകെ വേണ്ട ഭക്ഷണഊര്‍ജ്ജമൂല്യത്തിന്‍റെ 30% ല്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. മൃഗയിനം കൊഴുപ്പുകളുടെ ഉപയോഗം നിയന്തിക്കണം (Saturated fat). പൊരിച്ച ആഹാരങ്ങള്‍ വഴി ട്രാന്‍സ് ഫാറ്റ് ഇനങ്ങള്‍ ദേഹത്തില്‍ എത്തുന്നതും തടയണം. ചീത്തയിനം കൊഴുപ്പില്‍ നിന്ന് ചീത്തയിനം ഹോര്‍മോണുകള്‍ രൂപപ്പെടും. അത് കോശങ്ങളെ ക്ഷയിപ്പിക്കും. കാന്‍സര്‍കോശങ്ങളുടെ വിഭജനത്തെ ഉത്തേജിപ്പിക്കും. വറുത്ത് കരിഞ്ഞതും ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്തതുമായ ഭക്ഷണയിനങ്ങളെ വര്‍ജ്ജിക്കണം (Trans fat, Acrylamide, Nitrosamines, Hetero cyclic hydrocarbons).

കോഴിയുടെ തൊലിഭാഗം കളഞ്ഞ് ഉപയോഗിക്കുക. മാംസവും മത്സ്യവും പൊരിച്ചുകഴിക്കുന്നത് പതിവാക്കാതിരിക്കുക. മത്സ്യം കറിവെച്ച് കഴിക്കുക. മെര്‍ക്കുറികാഡ്മിയം തുടങ്ങിയ ഘനലോഹങ്ങള്‍ അടങ്ങിയ വലിയ ഇനം മത്സ്യങ്ങളും ചെമ്മീന്‍കൊഞ്ച്കല്ലുമ്മക്കായ പോലുള്ള കടല്‍വിഭവങ്ങളും പതിവായി കഴിക്കരുത്.

നാരുകള്‍ അടങ്ങിയ സസ്യാഹാരങ്ങള്‍ നിത്യവും കഴിക്കുക. ഇവയുടെ തോത് ക്രമത്തില്‍ കൂടാതെയും നോക്കണം (Pancreatic overwork). പഴങ്ങള്‍പച്ചക്കറികള്‍തവിട് കളയാത്ത ധാന്യങ്ങള്‍ഓട്സ്ഇലകള്‍കൂണ്‍ജീരകംമല്ലി എന്നിവയില്‍ നാരുകള്‍ ഉണ്ട്. ജീവകം ജീവകം സിജീവകം ജീവകം ബിബീറ്റാകരോട്ടിന്‍ഗന്ധകംസിങ്ക്കോപ്പര്‍മാംഗനീസ്അയഡിന്‍സെലിനിയം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ (Micro nutrients & Antioxidants) ലഭിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും വയറുനിറയെ എന്നോണം കഴിക്കുക. വിവിധ നിറങ്ങള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും എല്ലാം കൂടി ദിനംപ്രതി 2000 ഗ്രാം വരെ കഴിക്കാം. കരോട്ടിന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ശ്വാസകോശംചര്‍മ്മം എന്നീ അവയവങ്ങളിലെ അര്‍ബുദത്തെ പരിഹരിക്കാന്‍ സഹായകമാണ്.

പച്ചക്കറികള്‍ഇലക്കറികള്‍കിഴങ്ങുവര്‍ഗ്ഗങ്ങള്‍പഴങ്ങള്‍ ഇവയുടെ വിളവ്‌ വര്‍ദ്ധിപ്പിക്കാനും ധാന്യങ്ങള്‍ കേടുവരാതിരിക്കാനും മറ്റും ഇപ്പോള്‍ രാസവസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ പാചകത്തിന് മുന്പ് ഇവയെ നന്നായി കഴുകണം. GMO ഗ്രൂപ്പില്‍പ്പെട്ട സസ്യങ്ങളില്‍ (സോയാബീന്‍തേയിലചോളംആല്‍ഫാല്‍ഫ) നിന്നുള്ള ഭക്ഷ്യഉല്‍പന്നങ്ങള്‍ പതിവായി കഴിക്കുന്നത്‌ ഒഴിവാക്കണം.

ഭക്ഷ്യവസ്തുക്കള്‍ ഫംഗസ്ബാധ വരാത്ത രീതിയില്‍ സൂക്ഷിക്കണം. പൂപ്പല്‍ (Aflatoxin) അംശം കലര്‍ന്ന കാപ്പിനിലക്കടലഅച്ചാര്‍ഉണക്കമത്സ്യങ്ങള്‍ധാന്യങ്ങള്‍സുഗന്ധവ്യഞ്ജനങ്ങള്‍ബേക്കറി എന്നിവയെ വര്‍ജ്ജിക്കണം.

ഉപ്പിന്‍റെ ഉപയോഗം അമിതമാകാതെ നോക്കണം. കൃത്രിമനിറങ്ങള്‍കൃത്രിമ മധുരപദാര്‍ത്ഥങ്ങള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ആഹാരദ്രവ്യങ്ങളെ വര്‍ജ്ജിക്കുക. സോഡാക്കാരം ചേര്‍ത്ത് തയ്യാറാക്കിയ ആഹാരത്തോടൊപ്പം തക്കാളിചീരബീറ്റ്റൂട്ട് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.

മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറത്തുപോകുന്നവരില്‍‍ ജലവും കൂടുതലായി പുറത്തുപോകും. ഇതോടൊപ്പം ദേഹത്തിന് ആവശ്യമുള്ള ജലലേയമായ വിറ്റാമിനുകളും ഖനീജങ്ങളും നഷ്ടപ്പെടും. ദിനംപ്രതി നഷ്ടപ്പെടുന്ന ജലത്തിന്‍റെ തോത് അനുസരിച്ച് ജലം കുടിക്കണം. ആകെ ശരീരഭാരത്തിന്‍റെ പകുതി എത്രയാണോ അത്രയും ഔണ്‍സ് ജലം വേനല്‍ക്കാലത്ത് കുടിക്കണം. ദേഹമാലിന്യങ്ങള്‍ യഥാവിധി പുറംതള്ളാന്‍ ജലം ഉതകും.

അമ്ലത ഏറെയുള്ള ആഹാരങ്ങള്‍ അലുമിനിയ പാത്രങ്ങളില്‍ ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്യരുത്. Phenol, Hydrobenzene, Fluoride എന്നിവയുടെ ഉപഉല്‍പന്നങ്ങള്‍ ദേഹധാതുക്കളില്‍ എത്തുന്നത് ഒഴിവാക്കണം.

വികീരണം അധികം പ്രസരിപ്പിക്കാത്ത ഉപകരണങ്ങളും സാഹചര്യങ്ങളുമായി മാത്രം ഇടപഴകുക. വികീരണം അധികം ഏല്‍ക്കാത്ത നിലയില്‍ വസ്ത്രം ധരിക്കുന്നത് അസ്ഥികളെ സംരക്ഷിക്കാന്‍ ഉതകും. ഗന്ധകം അടങ്ങിയ സസ്യങ്ങളുടെ സത്ത് ചെവിവയർകാൽഭാഗം എന്നിവിടങ്ങളിൽ ലേപനം ചെയ്യുന്നത് വികീരണദൂഷ്യങ്ങളെ ലഘൂകരിക്കും. സവാളവെളുത്തുള്ളികടുക്ഇഞ്ചികായംആര്യവേപ്പ്ഇത്തികണ്ണി എന്നിവയിൽ ഗന്ധകം കലർന്നിട്ടുണ്ട്. പുകയിലഅമുക്കുരംവഴുതിനഉമ്മംത്യൂജ എന്നിവയുടെ സത്ത് കൂട്ടി കലർത്തി പുരട്ടിയാൽ ഫലം മെച്ചപ്പെട്ടുകിട്ടും. മെര്‍ക്കുറി കലര്‍ന്ന പദാര്‍ത്ഥങ്ങള്‍പ്ലാസ്റ്റിക്‌ഉല്പന്നങ്ങള്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കണം.

വാഹനപുകയില്‍ കാഡ്മിയം അടങ്ങിയിട്ടുണ്ട്. അത് ശ്വാസകോശരോഗത്തിന് പുറമേ അസ്ഥിരോഗത്തിനും കാരണമാക്കാന്‍ ഇടയുണ്ട്. ഫാക്ടറികളില്‍ നിന്നും അല്ലാതെയും മലിനവായു ശ്വസിക്കാന്‍ ഇടവരുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ ആസ്ബസ്റ്റോസ്പൊടി ശ്വാസകോശത്തില്‍ കയറാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. Pulmonary vital capacity വര്‍ദ്ധിക്കാന്‍ ഉതകുംവിധം ശ്വസനായാമവും ശ്വസനവ്യായാമവും പരിശീലിക്കുക. ആഴ്ചയില്‍ 4 ദിവസമെങ്കിലും പേശിവ്യായാമം ചെയ്യണം.

കാന്‍സര്‍ ഏറ്റവും കൂടുതല്‍ ബാധിച്ചുപോരുന്നത് ശ്വസനാവയവങ്ങളെയാണ്. പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് മൂക്ക് മുതല്‍ ശ്വസനഅറകള്‍ വരെയുള്ള ശ്വാസചാലുകളുടെ വിസ്തൃതി കുറഞ്ഞുകുറഞ്ഞ് വരും. ഇത് പരിഹരിക്കാനും ഇവയുടെ ആരോഗ്യം മെച്ചപ്പെടാനും ഉതകുന്ന പ്രകൃതിദത്തദ്രവ്യങ്ങളെ സ്വീകരിക്കണം. ശ്വസനായാമാഭ്യാസങ്ങള്‍ പരിശീലിക്കണം. നിലവില്‍ അനുവര്‍ത്തിക്കുന്ന ശ്വസന വ്യായാമരീതികള്‍ പുനഃപരിശോധിക്കണം. ശ്വാസത്തെ മൂക്കിലൂടെ സാവധാനത്തില്‍ പുറത്തുവിട്ടും വയര്‍ഭാഗം നട്ടെല്ലിനോട് ഒട്ടിച്ചുപിടിച്ചും നെഞ്ചിനുള്ളിലെ അശുദ്ധ വായുവിനെ പുറംതള്ളണം. അന്തരീക്ഷവായുവിനെ മൂക്കിലൂടെ വേഗത്തില്‍ 4 സെക്കണ്ട് നേരം അകത്തോട് വലിക്കണം. പ്രാണവായുവിനെ നെഞ്ചില്‍ 16 സെക്കണ്ട് നേരം ഉള്‍കൊള്ളണം. തുടര്‍ന്ന് 8 സെക്കണ്ടുനേരം വായുവിനെ പുറത്ത് വിടണം. പ്രഭാതത്തിലും പ്രദോഷത്തിലും 5 മിനുട്ട് നേരം വീതം ചെയ്യണം. ശ്വസന അവയവങ്ങളിൽ മണ്ണ് അടിഞ്ഞ് ഊറുന്നതിനെ ചെറുക്കാൻ തേൻനേന്ത്രപ്പഴം എന്നിവ ഉതകും. രോഗപ്രേരകമാകുന്ന രാസമരുന്നുകളെയും അമ്ലമരുന്നുകളെയും തിരിച്ചറിയണം. ഇവയെ പതിവായി കഴിക്കുന്ന ശീലം ഒഴിവാക്കണം.

Oxalate അധികം അടങ്ങിയ ആഹാരങ്ങളെപ്പറ്റിയും ഇവയുടെ വർഗ്ഗത്തിൽ ഉൾപ്പെട്ട മറ്റു ആഹാരയിനങ്ങളെ പ്പറ്റിയും അവയുടെ പ്രവർത്തനങ്ങളെ ക്കുറിച്ചും ഇവ അടങ്ങിയ ഔഷധയിനങ്ങളെ ക്കുറിച്ചും അറിഞ്ഞുവെയ്ക്കണം. Arsenic ഒരു അർബുദകാരിയാണ്. Arsenic ജലലേയമാണ്. അരികടൽവിഭവങ്ങൾ  എന്നിവ വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയാൽ അതിലെ വിഷാംശം പോയി കിട്ടും. കഞ്ഞി വെയ്ക്കുമ്പോൾ ഇത്തിരി ഉപ്പ് ചേർത്ത് ഊറ്റിയാൽകഞ്ഞിവെള്ളം  നേർപ്പിച്ച് കുടിക്കുമ്പോൾ അതിൽ ഇത്തിരി ഉപ്പ് ചേർത്താൽ അതിലെ വിഷാംശം നിർവ്വീര്യമായിക്കിട്ടും. ഹൃദയപേശിക്ഷമത മെച്ചപ്പെടുകയും ചെയ്യും. മറ്റു ആഹാരങ്ങളിൽ ഉപ്പ് ചേർത്ത് ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കണം. അകാലവാർധക്യം ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങളിൽ മുൻപന്തിയിലാണ് ഉപ്പിൻ്റെ സ്ഥാനം. അർബുദത്തിന്അകാലവാർധക്യത്തിന് കാരണം Auto immune disorder ആണ്. Auto immune diseases രൂപപ്പെടാനുള്ള കാരണം പലപ്പോഴും  ജനിതകഘടകങ്ങളാണ്. ചില ഘട്ടത്തിൽ ആഹാരം വഴിയും ഔഷധം വഴിയും എത്തുന്ന കൈവിഷങ്ങളാണ്.

അർബുദപരിഹാരം ഹോമിയോപ്പതിയിലൂടെ. ഫലപ്രദംസുരക്ഷിതം.

തന്ത്രവും മന്ത്രവും മരുന്നും ആണ് ചികിത്സയിലെ ഉപകരണങ്ങൾ. ഹോമിയോ എന്നാൽ ഇണക്കം എന്നാണർത്ഥം. ഹിതംലഘുത്വംമിതത്വം എന്നിവയാണ് ഹോമിയോ വൈദ്യത്തിന്‍റെ തന്ത്ര ആശയങ്ങൾ. രോഗപരിശോധനയും രോഗിപരിശോധനയും രോഗീചികിത്സയും ഔഷധവും ഔഷധപ്രയോഗങ്ങളും രോഗശാന്തിയും വിത്യസ്തങ്ങളായ കാര്യങ്ങളാണ്. ഒരോ വ്യക്തിയും പ്രപഞ്ചവിഷയങ്ങളെ ഇന്ദ്രിയങ്ങളിലൂടെ എങ്ങിനെ നോക്കി കാണണം എന്നുള്ളതും ഏതെല്ലാംഎപ്പോഴെല്ലാം അനുഭവിക്കണം എന്നുള്ളതും അയാളുടെ പൂർവ്വബോധത്തിൽആഗമത്തിൽപൂർവ്വപിതൃതത്തിൽപിതൃതത്തിൽഅഹന്തകളിൽ ഇവയെല്ലാം ഉൾപ്പെട്ട ജനിതകഘടകങ്ങളിൽ നേരെത്തെ തന്നെ നിലകൊള്ളുന്ന കാര്യങ്ങളാണ്. അങ്ങിനെ കരുതുന്നതാണ് ശാന്തിയെ അനുവദിക്കുന്നത്. ഓർമ്മയുടെയുക്തിയുടെ സംബന്ധം ഇല്ലാതെപ്രയോജനത്തിന്‍റെ കാര്യം ഇല്ലാതെ പ്രകൃതിവികൃതികളോടും അഹന്തകളോടും ഇവകളുടെ സന്താനങ്ങളായ ദോഷ (കഫജപിത്തജവാതജ; Sycosis, Syphilis, Psora) ങ്ങളോടും മാനസികയുദ്ധം ചെയ്യുന്നത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവിവേകത്തിൻ്റെ പരിധിയിൽ തന്നെയാണ് ഉള്‍പ്പെടുന്നത്. യുദ്ധം ചെയ്യുന്നത് ദേഹം കൊണ്ടായാലും മനസ്സ് കൊണ്ടായാലും ദ്രവ്യങ്ങൾ കൊണ്ടായാലും അധികമായാൽ അത് സംഘർഷത്തിനും അശാന്തിക്കും നാശത്തിനും അകാല വാർധക്യത്തിനും കാരണമാകും. സംഭ്രമമില്ലായ്മയാണ്കോപമില്ലായ്മയാണ്സംഘർഷമില്ലായ്‌മയാണ്സൗമ്യതയാണ്ഇണക്കമാണ് വിവേകം. ആവശ്യമില്ലാത്തതിനെ ശോധിപ്പിക്കുന്നതാണ് ദാനം. ദേഹസംരക്ഷണമാണ് ധർമ്മം. ഹോമിയോ എന്നാൽ സാമ്യം (സമൃഗ്സൗമ്യതഹിതംഇണക്കംസഹിഷ്ണുതയോഗപൊരുത്തംധർമ്മം) എന്നാണർത്ഥം. മനുഷ്യശരീരത്തില്‍ ആകെയുള്ള കോശങ്ങളുടെ എണ്ണത്തി അത്രയും തന്നെ അന്യജീവികോശങ്ങളും ഉണ്ടെന്നാണ് അനുമാനം. മനുഷ്യന്‍ അനുഭവിക്കുന്ന അഹങ്കാരവികാരങ്ങള്‍ദുഃഖംവേദന ഇവകളുടെ സ്ഥൂലവും സൂക്ഷ്മവുമായ ഫലങ്ങൾ എല്ലാം  അന്യജീവികളുടെ (39 Trillion എണ്ണം) ചേതനകളുടെ കൂടിഇവകളുടെ കാഷ്ടമൂത്രങ്ങളുടെ കൂടിസൂക്ഷ്മങ്ങളായ പൂർവ്വജനിതക അബോധങ്ങളുടെ കൂടി സംഭാവനയത്രെ. 

സ്ഥൂലശരീരംസൂക്ഷ്മശരീരംകാരണശരീരം എന്നിവ ഉൾപ്പെട്ടതാണ് വ്യക്തി. വ്യക്തി നേരിടുന്ന പ്രയാസങ്ങളില്‍ 80 % വും സൂക്ഷ്മശരീരത്തിൽ നിന്ന്ആധി തലത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയാണ്. സ്ഥുലശരീരത്തിലെ കുറെയിനം വ്യാധികൾ പൊതുവെ ബാഹ്യമനസ്സിൽ നിന്നാണ് ആരംഭിക്കുന്നത്. ഭയംആർത്തിഅഹങ്കാരംകോപംനിരാശദ്രോഹചിന്ത തുടങ്ങിയവ ബാഹ്യമനസ്സിന്‍റെ അംശങ്ങളാണ്. അർബുദരോഗങ്ങൾ ഉൾപ്പെടെയുള്ള നിജരോഗങ്ങളിൽ പലതും ഉത്ഭവിക്കുന്നത് സൂക്ഷ്മമനസ്സിൽ നിന്നാണ് എന്നോജീവശക്തിയുടെ വൈഷമ്യം മൂലമാണ് എന്നോപൂർവ്വപിതൃജഘടകങ്ങള്‍ മൂലമാണ് എന്നോ മനോവൈകൃതംമൂലമുള്ള ഹോർമോൺ അസന്തുലിതാവസ്ഥ നിമിത്തമാണ് എന്നൊ കണക്കാക്കുന്നതിലും അപാകതയില്ല. ജീവശക്തിയെ വിഷമിപ്പിക്കുന്നത് ആണ് വിഷം (Venom, Toxin, Allergen). അർബുദത്തിന് കാരണം വിഷമാണ്. 

സങ്കല്പംചിന്തഅഹങ്കാരംബുദ്ധിധൃതിക്ഷമഓർമ്മ എന്നിവ സൂക്ഷ്മശരീരത്തിൻ്റെ ഭാഗങ്ങളാണ്. സ്ഥൂലശരീരവും സൂക്ഷ്മശരീരവും പഞ്ചഭൂതാന്മകമാണ്. ആകാശംവായുഅഗ്നിജലം എന്നിവ യഥാക്രമം ഭ്രാന്ത്വാതംസിറോസിസ്പ്രമേഹം എന്നീ രോഗനാമങ്ങളെ പ്രതിനിധീകരിക്കുന്നുവെങ്കിൽ ഭൂമിഭൂതം അർബുദരോഗത്തെയും പ്രതിനിധികരിക്കുന്നു എന്ന് സങ്കൽപ്പിക്കാം. രസംശുക്ലം എന്നീ ധാതുക്കളും കഫജദോഷവും ഭൂമിഭൂതവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോശവളർച്ചയ്ക്ക് കാരണം കഫദോഷവർധനവും വാർദ്ധക്യത്തിന് കാരണം വാതദോഷവർദ്ധനവും ആണ്. പൂർവ്വികർ  സങ്കല്പത്തെ അർബുദരോഗപ്രതിരോധത്തിലും പരിഹാരത്തിലും പ്രയോജനപ്പെടുത്തിയിരുന്നു. സ്ഥൂലശരീരത്തിലെ മൃദുരോഗങ്ങൾസൂക്ഷ്മശരീരത്തിലെ തകരാറുകൾആധികള്‍ എന്നിവ പരിഹരിക്കുന്നതില്‍ ഹോമിയോ (തദർഥകാരിസമാനചികിത്സ) ആശയത്തിനുള്ള പങ്ക് പണ്ടുകാലം മുതല്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒരു ചികിത്സാരീതിയാണ് ഹോമിയോപ്പതി എന്ന ഖ്യാതിയും ഇതിനകം  മേഖല കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്. 

നിജരോഗങ്ങൾക്ക് നിദാനം ജീവശക്തിയുടെ ക്ഷീണമോദോഷങ്ങളുടെ വർദ്ധനവോ ആണ്. രോഗങ്ങളെ വർദ്ധിപ്പിക്കുന്നത് ദേഹത്തിന്‍റെയും മനസ്സിന്‍റെയും അശുദ്ധിയോ പാപകർമ്മങ്ങളോ ആണ്. ശീതദേഹപ്രകൃതിക്കാരിലെ മൃദുരോഗങ്ങൾക്ക്നിജരോഗങ്ങൾക്ക് നിദാനം ശീതഘടകങ്ങളാണ്. സൂര്യപ്രകാശം ഏറ്റാൽ കോശങ്ങൾ ഉണരും. അണുക്കള്‍ അടങ്ങും.  നിലയ്ക്ക് ഉഷ്ണദേശങ്ങളില്‍ രോഗാണുക്കള്‍ മൂലമുള്ള രോഗനിരക്ക് കുറയും. ശീതദേഹപ്രകൃതിക്കാരിൽ തീവ്രരോഗങ്ങള്‍ക്ക് കാരണമാക്കുന്നത് ഉഷ്ണഘടകങ്ങളാണ്. പല നിജരോഗങ്ങളുടെയും ഉത്ഭവസ്ഥാനം പ്രതിഷേധിക്കുന്നകാമനാ ആധിക്യമുള്ള സ്ഥൂലമനസ്സാണ്. സൂക്ഷ്മശരീരത്തിന്‍റെജീവശക്തിയുടെ ബലക്കുറവാണ്.മാലിന്യങ്ങൾ മൂലമുള്ളമനോവൈകൃതങ്ങൾ മൂലമുള്ള ഹോർമോൺ വിത്യാസങ്ങളാണ് രോഗങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്. ദുഃഖങ്ങളുടെ കാരണം ഇന്ദ്രിയവിഷയങ്ങളുടെയുംമനസ്സിന്‍റെയും സപ്ത ദേഹധാതുക്കളുടെയും മലങ്ങളുടെയും ദോഷങ്ങളുടെയും അതിന്യൂനമിഥ്യായോഗങ്ങളാണ്. മലമൂത്രസ്വേദാദികളാണ് ധാതുമലങ്ങൾ. രാഗദേഷ്യാധികളാണ് മനോമലങ്ങൾ. ദുഃഖങ്ങളുടെയും രോഗങ്ങളുടെയും കാരണങ്ങളെ സഹജം,  ഗർഭജംജാതകജംകാലജംപീഡജംസ്വഭാവജംഔഷധജന്യംപ്രഭാവജന്യം എന്നിങ്ങനെ തരംതിരിക്കാം. ജനിതകജംദോഷജംആത്മജംആഹാരവിഷയജംകർമ്മജംഭൗതികജംവിഷജം എന്നും തരംതിരിക്കാനാകും. ബാല്യംകൗമാരംയൗവ്വനംവാർധക്യം തുടങ്ങിയ പ്രായവും വസന്തംഗ്രീഷ്മംവർഷംശരത്ഹേമന്തംശിശിരം തുടങ്ങിയ ഋതുക്കളുംഅയനവും ഉൾപ്പെട്ടതാണ് കാലജം. വികീരണങ്ങൾനിറംസ്വരംആയുസ്സ് എന്നിവ ആത്മജങ്ങളാണ്. ആഹാരംനിഹാരംനിദ്രമൈഥുനം എന്നിവയാണ് സ്വഭാവജം. കോപം സഹചര്യാദിഷ്ഠിതമെങ്കിൽ നിജരോഗങ്ങൾദുഃഖം എന്നിവ പൊതുവെ സഹജം അഥവാ പിതൃജവുമാണ്. പിതൃജരോഗങ്ങളെ സജീവമാക്കുന്നത് സ്ഥുലശരീരത്തിലെയും സൂക്ഷ്മശരീരത്തിലെയും അശുദ്ധിയാണ്. ദേഹധാതുക്കളിലെയും മലത്തിലെയും അശുദ്ധിയായാണ് ദോഷങ്ങളുടെ വികൃതികളാണ്. സപ്തധാതുക്കളിൽ രക്തംമേദസ്സ്കരൾഹൃദയം എന്നീ ധാതുക്കൾ പൊതുവെ മാതൃജന്യമാണ്. രോഗം ഒന്നേയുളളൂ. അത് ദുഃഖമാണ്. ദുഃഖകാരണങ്ങളെ സഹജംകർമ്മജം എന്നിങ്ങനെ രണ്ടായി തിരിക്കാം. ദുഃഖം അഥവാ രോഗം ദേഹധാതുക്കളിലൂടെ ബഹിർഗമിക്കുമ്പോഴാണ് അർബുദം ഉടലെടുക്കുന്നത്.

രോഗങ്ങളെയും ദുഃഖങ്ങളെയും വർദ്ധിപ്പിക്കൂന്നത് പകമോഹംഅഹങ്കാരംകോപംവെറുപ്പ്‌അസൂയഅജ്ഞത തുടങ്ങിയ മനോഘടകങ്ങളോഇവമൂലമുള്ള അവിവേകമോആധിയോതുടര്‍ന്നുള്ള പാപകര്‍മ്മങ്ങളോ ആണ്. പകആര്‍ത്തിനിരാശപാപബോധംഭയംപരിഭ്രമംആകുലതആവേശം എന്നിവ തീവ്രമായാല്‍ അത് ആദ്യം ഹോര്‍മോണ്‍ (Hypothalamus, Pituitary, Thyroid, Adrenal) അധികമായി സ്രവിക്കാന്‍ പ്രേരണയാകും. ഇത് ഹൃദയസ്പന്ദന നിരക്കിനെ കൂട്ടും. ഉപാപചയപ്രവർത്തനങ്ങളെ താറുമാറാക്കും. എല്ലുകളില്‍ നിന്ന് കാത്സ്യവും മറ്റു ഖനിജങ്ങളും വിട്ടുപോരുന്നതിന് ഇടവരുത്തും. ഇത് അസ്ഥിരോഗസാദ്ധ്യതയെ വര്‍ദ്ധിപ്പിക്കും. ഖനീജങ്ങൾ അടിഞ്ഞ് ഊറുന്നത് മൃദുലകലകളിൽമൃദു അവയവങ്ങളിൽ ആയാൽ അതിന്‍റെ ഭാവവും രൂപവും കർമ്മവും വിത്യാസപ്പെടും. ഹോര്‍മോണുകളുടെ സ്രവണതോത്സംഭരണതോത് എന്നിവ കാലക്രമത്തില്‍ കുറയും. ഹോര്‍മോണ്‍കളുടെ ഇത്തരത്തിലുള്ള അപര്യാപ്തയാണ്വൈഷമ്യമാണ് ഒട്ടുമിക്ക രോഗാഭാസങ്ങൾക്കും ദേഹരോഗങ്ങൾക്കും വാർധക്യപ്രയാസങ്ങൾക്കും ക്ഷയരോഗലക്ഷണങ്ങള്‍ക്കും വഴിവെയ്ക്കുന്നത്നിജരോഗങ്ങളെ ആസന്നമാക്കുന്നത്. ഇത്തരം പരിണാമങ്ങളോട് സൂക്ഷ്മശരീരം വികൃതമായി പ്രതികരിക്കുമ്പോളാണ് അർബുദം ഉടലെടുക്കുന്നത്. ചാലുകൾസ്രോതസുകൾ എന്നിവയിൽ മാലിന്യങ്ങൾ അടിഞ്ഞ് തടസപ്പെട്ടാൽ  മാലിന്യകുമ്പാരങ്ങളിൽ കൂൺ മുളക്കുന്നത് പോലെ അർബുദം ഉദയംചെയ്യും. മാലിന്യങ്ങളെയും തിന്നുന്ന അതിലെ കൂണുകളെചിതൽകൂമ്പാരങ്ങളെ തിന്നുന്ന വലിയ അണുക്കൾ നശിച്ചാലും അർബുദം ഉദയംചെയ്യും. കോശങ്ങൾസിരകൾധമനികൾനാഡിഞരമ്പുകൾചാലുകൾകുടൽവാഹിനികൾ എന്നിവയിൽ അടിഞ്ഞ മാലിന്യങ്ങൾരോഗാണുക്കൾ എന്നിവയെ ക്കുറിച്ച്ഇവ മൂലം ഉളവാകുന്ന വിവിധ ഭാവവികാരങ്ങളെ ക്കുറിച്ച്ഇവ സൃഷ്ടിക്കുന്ന വേഗപ്രയാസങ്ങളെ ക്കുറിച്ച് അറിയണം. സഹജങ്ങളുടെയും കർമ്മജരോഗങ്ങളുടെയും ജീവിതശൈലിരോഗങ്ങളുടെയും അർബുദരോഗങ്ങളുടെയും പരിഹാരത്തിൽ പ്രാഥമികമായത് അശുദ്ധി നിർമ്മാർജ്ജനവും ഒപ്പം ആര്‍ത്തിഅനുകരണംകാപട്യംഭയംപരിഭ്രമംസംഘര്‍ഷം എന്നിവയും ലഘൂകരിക്കാന്‍ അഭ്യസിക്കുകയും ലഘൂകരിക്കുകയും ചെയ്യുക എന്നതാണ്. പാപങ്ങൾ ചെയ്യാതിരിക്കുക എന്നതാണ്. ജ്ഞാനസമ്പാദനവും ധർമ്മവും കർമ്മവും ഒപ്പം ശുഭാപ്തിവിശ്വാസവും സഹോദരഭാവവും നന്മബോധവും മര്യാദയും പുലർത്തുക എന്നതാണ്. കാന്‍സര്‍രോഗത്തിന്‍റെ പ്രതിരോധത്തിൽ മുഖ്യമായത് മനോനിയന്ത്രണവും ശുദ്ധിയും മിതാഹാരവുമാണ്. കാലദേശപ്രകൃതിക്ക് ഹിതകരമായപ്രായപ്രകൃതിക്കും സൂക്ഷ്മസ്ഥൂലശരീരപ്രകൃതികൾക്കും തൊഴിലിനും ഹിതകരമായ ആരോഗ്യസംരക്ഷണമര്യാദകള്‍ അനുവർത്തിക്കുക എന്നതാണ്. Cure എന്നാല്‍ സ്ഥൂലശരീരത്തിലെ മാലിന്യങ്ങളെയും സൂക്ഷ്മശരീരത്തിലെ കളങ്കത്തെയും പാപങ്ങളെയും നീക്കി ശുദ്ധിവരുത്തുക (ശോധന) എന്നാണര്‍ത്ഥം. ശരീരത്തിൻ്റെയും ബാഹ്യമനസ്സിൻ്റെയും ആന്തരികമനസ്സിൻ്റെയും ശുദ്ധി സംഘടിപ്പിക്കാൻ അച്ചടക്കവും കഠിനമായ പരിശ്രമവും ആവശ്യമാണ്. ഭാഗ്യവും വേണം. മുജ്ജന്മസുകൃതഫലം തന്നെയാണ് വിധി. അതുതന്നെയാണ് ഭാഗ്യം. സുകൃതം പ്രതികൂലവിധിയെ നിർവീര്യമാക്കുംദുർബലമാക്കും. നന്മ അഥവാ സുകൃതം ആണ് അർബുദപ്രതിരോധം. 

അർബുദരോഗത്തിന്‍റെ മറ്റൊരു കാരണം ക്ഷയമോ അകാലവാർധക്യമൊ ആണ്. കാലാർത്ഥകർമ്മങ്ങളുടെ അതിമിഥ്യാന്യൂനവൈഷമ്യ യോഗങ്ങളാണ് ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ കോശങ്ങളുടെ ക്ഷീണത്തിനും ക്ഷയത്തിനും അകാലവാർധക്യത്തിനും വഴിയൊരുക്കും. 'ജീവിതം എനിക്ക് മടുത്തുമരിച്ചാൽ മതിഎന്ന് ജാഗ്രത്തിലും സ്വപ്നത്തിലും പലതവണ സങ്കൽപ്പിച്ചാൽപറഞ്ഞാൽകോശങ്ങൾ തളരുംഅകാലത്തിൽ വിഭജനഘട്ടങ്ങൾ പൂർത്തിയാക്കി ക്ഷയിക്കും. അശുദ്ധി മൂലമായാലും വിഷം മൂലമായാലും വികീരണം മൂലമായാലും അധമസങ്കൽപ്പം മൂലമായാലും സുഷുപ്തിയിൽ നിന്ന് ഉണർന്ന അധമ പൂർവ്വജനിതകം മൂലമായാലും കോശവിഭജനഘട്ടങ്ങൾ അകാലത്തിൽ പൂർത്തിയായാൽഅതോടൊപ്പം ക്ഷയിച്ച കോശങ്ങൾക്ക് സമീപമുള്ള കോശങ്ങൾ മാലിന്യത്തോടും അധമചിന്തയോടും മറ്റും പ്രതികരിച്ച് ഉൽബുദ്ധമായാൽ അവ വികൃതമായി വിഭജിച്ച് വ്യാപിക്കും. സമീപകോശങ്ങളെയും അവയവങ്ങളെയും വികൃതമായി ഉത്തേജിപ്പിക്കും. ഇത് പ്രയാസകരമായ ഭാവവികാരങ്ങൾക്ക് കാരണമാകും. ഇത്തരം കോശങ്ങളും അവയവങ്ങളും അകാലത്തിൽ നശിക്കും. രോഗങ്ങൾ നിജങ്ങളും രിഷ്ടങ്ങളുമാകുംമരണം നേരെത്തെയാകും.

അർബുദം രൂപംകൊള്ളുന്നത് ആദ്യം സൂക്ഷ്മശരീരത്തിലാണ് അഥവാ മനസ്സിലാണ്. മനോനിയന്ത്രണശേഷിയും മനോശുദ്ധിയും ചെറുപ്പത്തിലേ തന്നെ അഭ്യസിക്കണം.  മനസ്സിന്‍റെ മുഖ്യ അശുദ്ധി ഭയവും കാമനകളും ധൃതിയും പാപചിന്തകളുമാണ്. കൗമാരംയൗവ്വനംവാർദ്ധക്യം തുടങ്ങിയ ഒരോ പ്രായഘട്ടത്തിലെയും ജീവിതാവശ്യങ്ങളെയും ആഗ്രഹങ്ങളെയും വേര്‍തിരിച്ചറിയാന്‍ വേണ്ട വിദ്യ സ്വായത്തമാക്കണം. പ്രാരാബ്ധങ്ങൾ ഉള്ളവർ മോഹവിഷയങ്ങളെ ഒഴിവാക്കി അത്യാവശ്യവിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ശുദ്ധിയും അച്ചടക്കവും ധ്യാനവും തപസ്സും ധർമ്മവും കർമ്മവും പുണ്യവും പരിശീലിക്കണം. പ്രയാസപ്പെട്ട കാര്യങ്ങളെ മാനേജ് ചെയ്യാന്‍ പഠിച്ചാല്‍അനാവശ്യവിഷയങ്ങളെ ഒഴിവാക്കിയാൽ സംഘര്‍ഷം കുറയും. ഇന്ദ്രിയവിഷയങ്ങളുടെ ഭിന്നതകളിലോട്ട്വൈരുദ്ധ്യങ്ങളിലോട്ട് ശ്രദ്ധയെ വികസിപ്പിക്കാതിരുന്നാൽ ഭയം കുറഞ്ഞുകിട്ടും. അന്യവിഷയങ്ങളും പലതരം കാര്യങ്ങളും ഒരേസമയം ചിന്തിച്ച് സമയം കളയാതെചെറിയ ചെറിയ കാര്യങ്ങള്‍ അന്നന്ന് തന്നെ അറിയാനും മെച്ചപ്പെട്ട നിലയില്‍ ചെയ്യാനും ശ്രദ്ധിക്കണം. ഒരു ഘട്ടത്തില്‍ ഒരു വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു വിഷയത്തെ കേന്ദ്രീകരിച്ച് ചിന്തിക്കുകയാണെങ്കിൽ കണ്ണ് മാത്രം അടച്ചാൽ പോരാത്വക്കും മൂക്കും ചെവിയും നാക്കും അടക്കണം. സ്പര്‍ശനസുഖത്തോടുള്ളനാക്ക് സുഖത്തോടുള്ളകര്‍ണ്ണസുഖത്തോടുള്ളവർണ്ണസുഖത്തോടുള്ളഘ്രാണസുഖത്തോടുള്ള ആസക്തിയെ നിയന്ത്രിക്കണം. ഒരു മുഹൂര്‍ത്ത (48 മിനുട്ട്) നേരത്തില്‍ ഒരു ഇന്ദ്രിയവിഷയത്തില്‍ മാത്രം ശ്രദ്ധിക്കുന്നതും ധ്യാനമാണ്. ധ്യാനം എന്നത് വീണ്ടുവിചാരമാണ്. രോഗപ്രതിരോധബലം അനുവദിക്കുന്ന കര്‍മ്മമാണ് ഇന്ദ്രിയസുഷുപ്തി അഥവാ ധ്യാനം (Meditation). ശുദ്ധി മാത്രമല്ലവീണ്ടുവിചാരം മൂലം നേടിയ ജ്ഞാനം മാത്രമല്ലമര്യാദയും നന്മബോധവും കർമ്മവും ത്യാഗവും വ്രതവും പുണ്യവും പ്രസാദാത്മകതയും എല്ലാം സംഘര്‍ഷത്തെ കുറയ്ക്കും. അഭ്യാസച്ചിരിയും ആഭാസച്ചിരിയും ഫലം നല്‍കാന്‍ സാദ്ധ്യത കുറവാണ്. ആഭാസചിരി ഇത്തിരി നേരം കാണുന്നത് ഗുണകരം ആകാനിടയുണ്ട്. കൃത്രിമച്ചിരിയും അഭിനയാഭ്യാസവും ഉപജീവനമാക്കിയവരില്‍ കാന്‍സര്‍ നിരക്ക് കൂടുതല്‍ എന്നാണ് അഭ്യൂഹം. 

എല്ലാ കർമ്മങ്ങളും ധര്‍മ്മംനന്മത്യാഗംസന്തോഷംശ്രേഷ്ടതശ്രേയസ്സ്ബലംശാന്തിആനന്ദംദീർഘായുസ്സ് എന്നിവയെ ലക്‌ഷ്യംവെച്ചായിരിക്കണം. ദേഹം കൊണ്ടും മനസ്സ് കൊണ്ടും ഉള്ള പാപകര്‍മ്മങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. അധര്‍മ്മത്തിന്‍റെയും പാപത്തിന്‍റെയും നിർവചനം വികൃതവ്യാകരണത്തിന് ഉപരിയായി കണക്കാക്കാനാകണം. സ്വധർമ്മം ഏതെക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് അതില്‍ മുഴുകണം. സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും പരിശ്രമിക്കണം. അതിനുവേണ്ട സന്ദര്‍ഭവും കർമ്മവും പറ്റുമെങ്കിൽ നിത്യവും സൃഷ്ടിച്ച് അനുഷ്ഠിക്കണം. ആഗ്രഹങ്ങളെ നിയന്ത്രിക്കാനായാല്‍അര്‍ഹതയെ നിര്‍വചിക്കാനായാൽബുദ്ധിഓർമ്മക്ഷമ എന്നിവയെ പരിപോഷിപ്പിക്കാനായാൽകർമ്മങ്ങളെയെല്ലാം മര്യാദാമസ്രുണവും ധര്‍മ്മവും പുണ്യവും ആക്കിയാൽതന്നെപ്പോലെ അയൽക്കാരനെയും സഹജീവജാലങ്ങളെയും സ്നേഹിക്കാനായാൽപാരസ്പ്പര്യത്തോടെ സൽപദങ്ങൾ മാത്രം ഉച്ചരിച്ച്  ജീവിക്കാനായാൽസൽകർമ്മഫലങ്ങളെല്ലാം ഉപാധിയില്ലാതെ ഉപാധിയില്ലാത്ത ഈശ്വരമഹാസങ്കൽപ്പത്തിന് സമര്‍പ്പിക്കുന്നു എന്ന മനോഭാവം പുലർത്താനായാല്‍ നിരാശയില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും. സൂക്ഷ്മശരീരം ശുദ്ധമാകും. സൂക്ഷ്മശരീരത്തിലുള്ള പാരമ്പര്യദോഷഘടകങ്ങള്‍ അടങ്ങും. ഓജസ്സ് വർദ്ധിക്കും. പ്രതികരണരോഗങ്ങളും പ്രതിഷേധരോഗങ്ങളും ക്ഷയവും കുറയും. മരണം അകലും. ജനിതകഅഹന്താപാപങ്ങളെ കഴുകികളയാനായാൽകാരുണ്യസുകൃതപിതൃതത്തെ അനുസരിക്കാനായാൽ ക്ഷയവും വേദനയും ദുഃഖവും കുറയും. ആരോഗ്യംആനന്ദംആയുസ്സ് എന്നിവ അനുഭവിക്കാനാകും. ചുറ്റും ഉള്ളവയോടുള്ള നിസ്വാർത്ഥസ്നേഹമാണ്നന്മയാണ് കാരുണ്യം.

കാലംദേശംഅര്‍ത്ഥം എന്നിവ ഉള്‍പ്പെട്ട സാഹചര്യങ്ങളുടെ (Environmental) വൈകൃതം മൂലം രൂപപ്പെട്ട കർമ്മവൈഷമ്യങ്ങളാണ്അവയുടെ ഭവിഷ്യത്താണ് വിഷാദംഹൃദ്രോഗംപ്രമേഹംകരള്‍ സിറോസിസ്വൃക്കസതംഭനംഅകാലവാർധക്യം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം രോഗയിനങ്ങളില്‍ 80 % ത്തെയും സ്വയം പ്രതിരോധിക്കാന്‍ കഴിയുന്നതോ പരിഹരിക്കാന്‍ കഴിയുന്നതോ ആണ്. രോഗചികിത്സയില്‍ രോഗസൂചക ആവർത്തനപരിശോധനകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയ്ക്ക് അപ്പുറം രോഗലക്ഷണങ്ങള്‍ക്കും കാരണങ്ങള്‍ക്കും അതിനേക്കാൾ ഉപരി അതിന്‍റെ പരിഹാരത്തിനും തന്നെ മുന്‍ഗണന നല്‍കാനാകണം. 

പ്രായശ്ചിത്തംപഥ്യംശമനംസുഖസമ്പാദനം എന്നിവ ഉൾപ്പെട്ട ഭാരതീയ വൈദ്യരീതിയാണ് ആയുർവ്വേദം. അതുപോലെ ഉള്ള ഒരു കാഴ്ച്പ്പാട് തന്നെയാണ് ഹോമിയോപ്പതിക്കും ഉള്ളത്.രോഗസൂചകങ്ങളെയും രോഗലക്ഷണങ്ങളെയും കാരണങ്ങളെയും പരിഗണിച്ച് രോഗത്തെ പൂർണ്ണമായി ഭേദമാക്കാൻ ഇത് ലക്ഷ്യംവെയ്ക്കുന്നു. സ്ഥൂലശരീരത്തിൽ പ്രകടമാകുന്ന ഒരു രോഗമാണ് അർബുദം എങ്കിലും അതിൻ്റെ കാരണം നിലകൊള്ളുന്നത് പലപ്പോഴും സൂക്ഷ്മശരീരത്തിലാണ്. കോശഘടകങ്ങളും സൂക്ഷ്മമനസ്സും ജീവശക്തിയും ഉൾപ്പെട്ടതാണ് സൂക്ഷ്മശരീരം. ജീവശക്തി ലഘുവാണ്. ലഘുചേതനയെ മഹാചേതന ഇല്ലാതാക്കും. പ്രകൃതിമഹാചേതനയുമായി ഏറ്റുമുട്ടാതെ സൗമ്യരസപ്പെടുകയും അകലം പാലിക്കുകയും ചെയ്യാനാകണം. കോശവും കോശവും തമ്മിൽകോശവും അതിൻ്റെ സാഹചര്യവും തമ്മിൽകോശവും പൂർവ്വസ്മൃതിയും തമ്മിൽ ഉള്ള സംഘട്ടനങ്ങളാണ്സൂക്ഷ്മശരീരവും സ്ഥുലശരീരവും തമ്മിലുളളസൂക്ഷ്മശരീരവും ബാഹ്യസാഹചര്യവും തമ്മിലുളള പൊരുത്തക്കേടുകളും നിഷേധകത്വവുമാണ്കോശങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ആഹാര (പ്രാണവായു) മില്ലായ്മയാണ് ക്ഷയത്തിനും അർബുദരൂപീകരണത്തിനും കാരണമാകുന്നത്. മാതൃകോശങ്ങൾക്ക് ഹിതമായ ആഹാരഘടകങ്ങളെ ഓരോന്നിനെയും അറിയണം. അവയെ അനുവദിക്കണം. ആന്തരികമാലിന്യംബാഹ്യമാലിന്യംവിഷം തുടങ്ങിയ ഘടകങ്ങൾ മൂലം കോശങ്ങൾക്ക് അകത്തും പുറത്തും രൂപപ്പെടാൻ ഇടയുള്ള സംഘട്ടനങ്ങളെ അറിഞ്ഞ് ബോധപൂർവ്വം ഇണങ്ങി ഒഴിവാക്കണംപരിഹരിക്കണം (Auto immune disorders). അപ്പോൾ കോശക്ഷയംകോശങ്ങളുടെ വികൃതമായ പ്രതികരണം എന്നിവയെ പ്രതിരോധിക്കാനാകും. രോഗാവസ്ഥയെ പരിഹരിക്കേണ്ടിവരുമ്പോള്‍ അതിന് സമാനമായ മറ്റൊരു താല്‍ക്കാലിക രോഗാവസ്ഥയെ സ്ഥൂല/ സൂക്ഷ്മതലങ്ങൾക്ക് അനുസരിച്ച് സൃഷ്ടിച്ച് ഉത്മൂലനം ചെയ്യുന്ന രീതിയാണ് പ്രകൃതി അവലംബിച്ചുപോരുന്നത്. ഇതു തന്നെയാണ് ഹോമിയോപ്പതി ശാസ്ത്രത്തിന്‍റെയും അടിസ്ഥാനം. സംഘട്ടനത്തിന്‍റെ വിപരീതം ഇണക്കമാണ്. ഹോമിയോ എന്നാൽ ഇണക്കംസൗമ്യംസമാനം എന്നെല്ലാം ആണ് അർത്ഥം. 

ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന ഔഷധങ്ങളില്‍ ചിലത് കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെ തടുക്കാന്‍ ഉതകുമ്പോള്‍ചിലത് രോഗകാരണങ്ങളെ നേരിടുമ്പോള്‍മറ്റു ചിലത് അവയവങ്ങളുടെ ക്ഷീണംക്ഷയംഅനീമിയവേദന തുടങ്ങിയ അര്‍ബുദാനുബന്ധ അവസ്ഥകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. അർബുദരോഗത്തിന്‍റെ രൂപത്തിനും സ്വഭാവങ്ങൾക്കും ഘട്ടങ്ങൾക്കും വികാരങ്ങൾക്കും യോജിച്ച പ്രകൃതിദത്ത മരുന്നുകള്‍ ഭൂമിയില്‍ എവിടെയും ലഭ്യമാണ് എന്നത് തികച്ചും പ്രത്യാശ നല്‍കുന്ന സംഗതിയാണ്. 

സൂക്ഷ്മതല രോഗങ്ങൾക്ക് കാരണം സൂക്ഷ്മതല അശുദ്ധിയാണ്. Human pappiloma virus ഉണ്ടാക്കുന്ന ഒന്നാണ് അരിമ്പാറവളർച്ച. അരിമ്പാറയിൽ ത്യുജ പ്രയോഗിക്കുമ്പോൾ സൂക്ഷ്മ ശുദ്ധി വർദ്ധിക്കും. അണുക്കൾ കേന്ദ്രീകരിക്കുന്നത് തടസ്സപ്പെടും. അവ ചിന്നിച്ചിതറി ഓടിയൊളിച്ച് നിർഗുണങ്ങളാകും. ഒരു അണുനാശിനി എന്ന നിലയിൽ അല്ല ഒരു സമാന അണുവിരോധസങ്കൽപ്പം (Cross) എന്ന നിലയിലാണ് ത്യൂജ പ്രവർത്തിക്കുന്നത്.

കാന്‍സര്‍രോഗപാരമ്പര്യമുള്ളവരും 40 വയസ്സ് കഴിഞ്ഞവരും 5 കൊല്ലത്തില്‍ ഒരിക്കലെങ്കിലും ഒരു ഡോക്ടറെ സമീപിച്ച് പരിശോധനക്ക് വിധേയമായി എത്രത്തോളം അശുദ്ധി ഉണ്ട്ഏതെല്ലാം നിജരോഗങ്ങളുണ്ട്എത്രത്തോളംഅർബുദരോഗസാദ്ധ്യത ഉണ്ട് എന്നെല്ലാം ഒരു ധാരണ വരുത്തുന്നത് അഭികാമ്യമായിരിക്കും. Susceptibility നിർണ്ണയിക്കുന്നതിന് ലാബ് പരിശോധനകള്‍ (CEA, Calcium, Uric acid, Urine epithelial cells, PSA, Prolactin, Acid phosphsphatase, SGOT, Hb, ESR, CRP; ST Segment) അനിവാര്യമാണോ എന്നത് ആരോഗ്യഘട്ടത്തില്‍ അത്ര പ്രസക്തമായ കാര്യമല്ല. രോഗസാദ്ധ്യത ഉള്ളവര്‍ പ്രാഥമികമെന്നോണം രോഗവിധേയത (Susceptibility) യെ പരിഹരിക്കണം. അതിനുള്ള സമാനമരുന്നുകൾ സേവിക്കാനാകണം. രോഗം മൂർച്ഛിച്ചും വ്യാപിച്ചും ഗുരുതരമാകുന്നതിന് വളരെ മുന്‍പേ തന്നെ അത് ചെയ്യണം. ചുറ്റുമുള്ള നാട്യ ശാസനാഗുരുക്കന്മാരുടെ പൊങ്ങച്ച അല്പജല്പനങ്ങൾക്ക് കീഴ്‌പ്പെടാതെ സൌമ്യസമാനശുദ്ധമരുന്നുകളെയും അതിലെ പ്രയോഗയുക്തിയെയും അന്വേഷിച്ച് അറിയണം. തുടർന്ന് അനുഭവിക്കണം. അനുഭവിക്കണമെങ്കില്‍ പളളിക്കൂടകനവും തൊപ്പികനവും മടികനവും മാത്രം പോരാഅര്‍ഹത കൂടി വേണം. ഒരു മുഹൂര്‍ത്ത്വം കൂടി വേണം. ചില ഔഷധങ്ങൾ കൂടി വേണം. ചില അനുഗ്രഹം കൂടി വേണം.

ചികിത്സയിലെ ആദ്യപടി ലസികാദ്രാവകത്തിലെ സ്ഥുലമാലിന്യങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ശുദ്ധിക്രിയകളാണ്. ദേഹത്തില്‍ മുഖ്യം ലസികാദ്രാവകമാണ്. 70 കിലോ ശരീരഭാരം ഉള്ള ഒരാളുടെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തവും ഏകദേശം 25 ലിറ്ററോളം ദ്രാവകങ്ങളും ഉണ്ട്. മാലിന്യങ്ങളെ അത് സംഭരിക്കപ്പെട്ട ദേഹഭാഗത്തിന് സമീപമുള്ള ബാഹ്യദ്വാരത്തിലൂടെ തന്നെയാണ് നീക്കം ചെയ്യേണ്ടത്. രോഗിയില്‍ പ്രകടമാകുന്ന രോഗലക്ഷണങ്ങളെ അതിന്‍റെ തീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ വിപരീതാടിസ്ഥാനത്തിലുംതുടര്‍ന്ന് സമാന അടിസ്ഥാനത്തിലും ഔഷധങ്ങള്‍ പ്രയോഗിച്ച് പരിഹരിക്കുന്നതാണ് ചികിത്സയിലെ അടുത്ത നടപടി. അര്‍ബുദം ആരംഭിച്ച അവയവങ്ങളില്‍ നേരിട്ടോ പരിശോധനയുടെ ഭാഗമെന്നോണമോ ക്ഷതങ്ങള്‍ പറ്റുന്നതിനും രോഗാണുബാധ ഏല്‍ക്കുന്നതിനും മാലിന്യങ്ങൾ ഊറുന്നതിനും എതിരെ പ്രത്യേക ജാഗ്രത പുലര്‍ത്തണം. 

കുടല്‍കരള്‍ചര്‍മ്മംശ്വാസകോശങ്ങള്‍വൃക്ക എന്നീ വിസര്‍ജനാവയവങ്ങളില്‍ അടിഞ്ഞ വിഷഘടകങ്ങളെ ഒന്നിനൊന്ന് ക്രമത്തില്‍ പുറംതള്ളുകദേഹദ്രാവകങ്ങളിലെ അമ്ലതയെ ക്രമീകരിക്കുകകുടല്‍ചാലുകള്‍സ്രോതസ്സുകൾ എന്നിവയില്‍ നിലകൊള്ളുന്ന ദോഷകൃമികളെയും അഴുക്കുകളെയും നിര്‍മ്മാര്‍ജനം ചെയ്യുകമുഴകളില്‍ അധികമായി രൂപകൊണ്ട രക്തവാഹിനികളെ ക്ഷയിപ്പിക്കുകക്ഷയിച്ച കലകളില്‍ പുതിയ സൂക്ഷ്മരക്തവാഹിനികള്‍ രൂപപ്പെടാന്‍ ഇടവരുത്തുക എന്നതിനെല്ലാം പ്രയോജനപ്പെടുന്ന പ്രകൃതിദത്ത ഔഷധങ്ങളെ പ്രയോഗിക്കുന്നു. വാർധക്യഘട്ടംഅർബുദഘട്ടംവ്യാപനഘട്ടംവ്രണഘട്ടം ഇവയില്‍ ഏതവസ്ഥയില്‍ ആണെങ്കിലും രോഗത്തെ ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുന്നതാണ്. രോഗത്തിന്‍റെ മൃദുഅവസ്ഥയിൽ നടത്തിപ്പോരുന്ന ഇത്തരം സമാനചികിത്സ ഒരു സാമാന്യ ആശ്വാസരീതിക്കപ്പുറംഒരു ശുദ്ധിചികിത്സക്കപ്പുറംധർമ്മചികിത്സക്കപ്പുറംസുരക്ഷിതചികിത്സക്കപ്പുറം മികച്ച ഒരു യുക്തിചികിത്സ തന്നെയാണ്. 

അർബുദചികിത്സയില്‍ ഔഷധങ്ങളുടെ പ്രയോഗരീതി പൊതുവിൽ വീര്യം അടിസ്ഥാനത്തില്‍ അവരോഹണക്രമത്തിലുംമാത്ര അടിസ്ഥാനത്തില്‍ ആരോഹണക്രമത്തിലുമാണ്. രോഗവ്യാപനഘട്ടത്തില്‍ രോഗം ബാധിച്ച അവയവത്തെയും ആളിന്‍റെ പ്രതികരണസ്വഭാവത്തെയും കൂടി പരിഗണിച്ച് ചിലപ്പോള്‍ ഔഷധത്തിന്‍റെ മാത്ര അവരോഹണരീതിയിലും പ്രയോഗിക്കും. രോഗി കേന്ദ്രീകൃതമായും ഘട്ടംഘട്ടമായും ഉള്ള പ്രകൃതിജന്യഔഷധപ്രയോഗരീതി ആയതിനാല്‍ ദൂഷ്യഫലങ്ങൾ ഉളവാകുകയില്ല. ഒപ്പം ആൾക്ക് പ്രയാസങ്ങളില്‍ നിന്ന് വേഗത്തിലും പൂര്‍ണ്ണമായും മുക്തി നേടാനുമാകും.

ആധി ലക്ഷണങ്ങളെയും വ്യാധി ലക്ഷണങ്ങളെയും യുക്തിരഹിതമായി കൂട്ടികലർത്തി നാമമാത്രമായ  ഔഷധരൂപങ്ങളെ വിധിക്കുന്ന ഒരു സങ്കേതം മാത്രമായി സമാനപ്രയോഗത്തെ വിലയിരുത്തി തെറ്റിദ്ധരിപ്പിക്കാന്‍ അതിരുകവിഞ്ഞ ആവേശം ഇതിനകം പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഔഷധഅളവ് തീരെയില്ലാത്ത ഒരു പ്രയോഗരീതി മാത്രമാണ് ഹോമിയോചികിത്സയില്‍ മുഴുനീളം ഉള്ളത് എന്നുള്ള പ്രചരണം ഇപ്പോഴും ചിലര്‍ ബോധപൂർവ്വം നടത്തിപോരുന്നുമുണ്ട്. അത്തരം പ്രചരണത്തെ വിപുലപ്പെടുത്തുന്ന അല്‍പ്പമനസ്സുകളും കുരുടസങ്കേതങ്ങളും ഭിന്നശേഷിക്കാരും സാർവ്വത്രികവുമാണ്. യൗവ്വനയുക്തനും നവജാതശിശുവും മനുഷ്യൻ തന്നെയാണ്. ശിശുവിനും ബാലനും മുതിർന്നവനും ഒരേ അളവിൽ മരുന്ന് കൊടുക്കണം എന്ന് ആരും കരുതുകയില്ല. അതുപോലെ വിഷയിനത്തിൽ ഉൾപ്പെട്ട മരുന്നുകൾലോഹാംശവും ക്ഷാരാംശവും അധികമുള്ള ഉഗ്രമരുന്നുകൾ ദുർബലനായ രോഗിയിൽ അതെ രൂപത്തിൽ പ്രയോഗിക്കണമെന്ന് ആരും ശാസിക്കുകയും ഇല്ല. അൽപ്പ അളവിലുള്ള ഔഷധപ്രയോഗം സമാനവൈദ്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. അന്ത്യഘട്ടത്തില്‍ എത്തിയ അര്‍ബുദരോഗം എന്നത് ഒരു മനോരോഗവിഷയം അല്ല. അതിന്‍റെ ഉത്ഭവവും ആവര്‍ത്തനകാരണവും മാത്രമാണ് മനോതലത്തില്‍സൂക്ഷ്മശരീരതലത്തിൽ ഉള്‍പ്പെടുന്നത്. ഒരു സ്ഥൂലശരീരരോഗംഒരു ദേഹധാതുരോഗം എന്ന നിലയ്ക്കുള്ള ഔഷധപ്രയോഗമാണ് സമാനആശയത്തിലൂടെ സന്ദർഭോചിതമായി പ്രയോജനപ്പെടുത്തുന്നത്. രാസഔഷധജന്യമായ അർബുദരോഗത്തിൽകൃത്രിമ അർബുദരോഗത്തിൽഅവയുടെ അന്ത്യഘട്ടത്തിൽ ഹോമിയോ ആശയത്തിന് പ്രസക്തി ഇല്ല എന്നത് എക്കാലത്തെയും ഒരു വസ്തുതയാണ്.

വ്യാധികളുടെ ആരംഭത്തില്‍  ചികിത്സാരീതിയെ പ്രയോജനപ്പെടുത്താന്‍ രോഗബാധിതരെ അനുവദിക്കാതിരുന്നതുമൂലം അകാലത്തില്‍ പരലോകം പൂകേണ്ട ദുര്‍ഗതി വന്നവരുടെ എണ്ണം അത്ര ചെറുതല്ല. ഇത്തരം നിലപാട് ഇപ്പോഴും അനുവര്‍ത്തിച്ചുപോരുന്നത് നിര്‍ഭാഗ്യകരം എന്നതോടൊപ്പം പരേതാത്മക്കളെ സംബന്ധിച്ച്അവരുടെ പിൻഗാമികളെ സംബന്ധിച്ച് ഏറെ പ്രതിഷേധാര്‍ഹവുമാണ്. ചികിത്സാരീതികളെ മനസ്സിലാക്കുന്നതിലും അവയെ പഠിപ്പിക്കുന്നതിലും പ്രോത്സാഹനം നല്‍കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന വികലമായ കാഴ്ചപ്പാട്പ്രാപ്തരല്ലാത്ത ചികിത്സകരുടെ അഭാവംമരുന്ന് നിര്‍മ്മാണവിഭാഗത്തില്‍ തന്നെ ഉള്ളവരുടെ കരുതലില്ലായ്മസ്വാർത്ഥതാല്പര്യങ്ങൾവ്യാപാരനിയന്ത്രണമേഖലയിലുള്ളവരുടെ ഇച്ഛാശക്തിയില്ലായ്മ എന്നിവയും ഇത്തരം ദുഃഖസംഗതികള്‍ക്ക് ഹേതുക്കളാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം വര്‍ത്തമാനസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള അനുഭവത്തെ ഒരു പ്രതീക്ഷ മാത്രമായി കണക്കാക്കാതെ യുക്തിബോധത്തിന് സ്വയം വിധേയമാകുന്നത് തന്നെയാകും ആരോഗ്യഅനുഭവത്തിനും വാർദ്ധക്യത്തിലെ വ്യാധിപരിഹാരത്തിനും താല്‍പര്യപ്പെടുന്നവര്‍ക്ക് ഏറെ ഉത്തമം. 

രോഗിയില്‍ ദോഷമരുന്നുകള്‍ അനാവശ്യമായി പ്രയോഗിക്കുന്നതും അനുചിതരീതികളും മരുന്നുകളും പ്രയോഗിച്ച് രോഗത്തെ ഭേദമാക്കാതെ അകാലത്തില്‍ അവരുടെ ആയുസ്സ് നഷ്ടപ്പെടുത്തുന്നതും അത് ചരിത്രമായി സൂക്ഷിച്ചുപോരുന്നതും അതിലെ മിനുക്കുകളിലും കണക്കുകളിലും അഭിമാനിക്കുന്നതും അത് ആഘോഷമാക്കുന്നതും അധർമ്മമത്രെ. ചികിത്സാനടപടികളില്‍ നിലനില്‍ക്കുന്നതും വര്‍ദ്ധിച്ചുവരുന്നതും ആയ പിഴവുകള്‍ സംബന്ധിച്ച തിരിച്ചറിവ് ശുദ്ധചികിത്സകളെഅതിൻ്റെ നിജസ്ഥിതിയെ അന്വേഷിക്കാനും അതിനെ കുറ്റമറ്റതാക്കാനും ഒറ്റപ്പെട്ട നിലയില്‍ ആണെങ്കില്‍ കൂടി അവയെ സ്വീകരിക്കാനും ആളുകളെ നിര്‍ബ്ബന്ധിതരാക്കുന്നുണ്ട് എന്നത് തികച്ചും സ്വാഭാവികമാണ്. ഇന്ന് സംഭവിച്ചുപോരുന്ന ഒട്ടുമുക്കാല്‍ അകാലമരണങ്ങളുടെയും മാറാവ്യാധികളുടെയും മൂലനിദാനം ഔഷധദോഷമോ വൈദ്യപിഴവുകളുടെ പരിണിതഫലമോ ആണ് എന്ന് പരിതപിക്കുന്നവര്‍ ഏറെയാണ്.

സ്വയം ഭേദമാകാത്തവയാണ് അർബുദം അടക്കമുള്ള നിജരോഗങ്ങള്‍. നിജരോഗങ്ങളില്‍ അവയവങ്ങളെ അനാവശ്യമായൊകേടുവന്നവയെ അപൂർണ്ണമായൊ നീക്കംചെയ്താല്‍ ജീവശക്തി കാലക്രമേണ കൂടുതല്‍ ദുര്‍ബലമാകും. ആഗന്തുകരോഗങ്ങൾ മൂലവും നിജരോഗങ്ങള്‍ മൂലവും തകരാറിലായിപ്പോയ Homeostasis ലക്ഷണങ്ങളെയും അതിന്‍റെ ഭവിഷത്തുലക്ഷണങ്ങളെയും ലഘൂകരിക്കുവാന്‍ ആധുനിക കൃത്രിമഔഷധങ്ങള്‍ സഹായകമാണ് എന്നത് വസ്തുതയാണ്. അതെസമയം തന്നെ മനുഷ്യനിലെ ഓജസ്സ് വര്‍ദ്ധിപ്പിക്കാനും നിജരോഗങ്ങളെ പൂര്‍ണ്ണമായി ഭേദമാക്കാനും പ്രകൃതിജന്യ ആശയങ്ങളെയും പ്രകൃതിജന്യ ഔഷധങ്ങളെയും ആശ്രയിക്കുന്നതില്‍ അപാകത കാണേണ്ട കാര്യവുമില്ല. രോഗപ്രയാസങ്ങള്‍ കുറയുന്നതോടൊപ്പംആയുസ്സുദൈര്‍ഘ്യം കൂടുന്നതോടൊപ്പംഗുണപരമായ ആരോഗ്യം കൂടി കൈവരിക്കാനാകണം എന്നത് വൈദ്യശാസ്ത്രത്തിന്‍റെയും ആരോഗ്യശാസ്ത്രത്തിന്‍റെയും എക്കാലത്തെയും സാമാന്യ കാഴ്ചപ്പടാണ്. ഇതിന് വിരുദ്ധമായി ചിന്തിക്കുന്നവരുടെയും ഒച്ചവെയ്ക്കുന്നവരുടെയും പ്രവൃത്തിക്കുന്നവരുടെയും സ്ഥാനം മാനവശാസ്ത്രത്തിന് വെളിയിലുമാണ്. 

അര്‍ബുദചികിത്സയില്‍ ഓജസ് നിലരോഗലക്ഷണങ്ങള്‍ഭവിഷത്തുലക്ഷണങ്ങള്‍കാരണങ്ങള്‍ എന്നിവ കൂടാതെ രോഗബാധിതമായ കോശങ്ങളുടെ പ്രത്യേകതകളും കാഠിന്യവും കൂടി പരിഗണിക്കണം. മസ്തിഷ്കത്തിലെ അര്‍ബുദത്തിലും ഹൃദയത്തിലെ അര്‍ബുദത്തിലും രോഗം ബാധിച്ച അവയവത്തെ മുഴുവനായി മുറിച്ചുനീക്കുന്നതും പൊള്ളിക്കുന്നതും സ്വാഗതാര്‍ഹമായ കാര്യമാണ് എന്ന് വിവേകമുള്ളവർ ആരും കരുതാനിടയില്ല. വിത്യസ്തതരം അർബുദരോഗങ്ങളിൽ രോഗനാമത്തിൻ്റെ അടിസ്ഥാനത്തിൽരോഗാണുകാരണം അടിസ്ഥാനത്തിൽ ഒരേയിനം മരുന്നുകൾ ദേഹമാസകലം പ്രയോഗിക്കുന്ന രീതിയുംരോഗബാധിതകോശങ്ങളോട് ഒപ്പം ആരോഗ്യമുള്ള മറ്റ് എല്ലാത്തരം കോശങ്ങളിലും അവയവങ്ങളിലും എത്തുംവിധം  തീവ്രമരുന്നുകള്‍ പ്രയോഗിക്കുന്ന രീതിയുംകഠിന അസ്ഥികോശങ്ങളിലും മൃദുവായ രക്തകോശങ്ങളിലും മസ്തിഷ്കകോശങ്ങളിലും ശ്വാസകോശകലകളിലും ചര്‍മ്മകലകളിലും എല്ലാംതീവ്രമരുന്നുകള്‍ കമ്പോളലഭ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരേ രീതിയില്‍ എല്ലായിപ്പോഴും പ്രയോഗിക്കുന്ന രീതിയും ഭൂഷണമല്ല. 

അര്‍ബുദരോഗവ്യാപ്തിയും ശരീരത്തിന്‍റെ പ്രതികരണബലവും ഓരോരുത്തരിലും വിത്യസ്തമാണ് എന്ന പരമാർത്ഥത്തെ  പരിഗണിക്കണം. പുകയില ഒരു കാർസിനോജൻ ആണ്. ദീര്‍ഘകാലം പുകയില ഉപയോഗിച്ചാലും ചർമ്മത്തിൽ കാൻസർ രൂപപ്പെടാറില്ല. അതുപോലെ സൂര്യപ്രകാശം അധികം നാള്‍ ഏല്‍ക്കാന്‍ ഇടവന്നാലും കാന്‍സര്‍ ശ്വാസകോശത്തില്‍  ഉണ്ടാകുന്നുമില്ല. പുരുഷന്മാരില്‍ തലകഴുത്ത് ഭാഗത്താണ് അര്‍ബുദരോഗങ്ങള്‍ കുടുതലായി കണ്ടുവരുന്നതെങ്കില്‍സ്ത്രീകളില്‍ മാറിടം കഴിഞ്ഞാല്‍ അര്‍ബുദം  കുടുതലും പിടിപെടുന്നത് അടിവയര്‍ അവയവങ്ങളിലാണ്. ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചുവേണം ഉയരങ്ങളിലോട്ട് ശുപാർശകൾ നടത്തേണ്ടത്. സമാന്തരവൈദ്യമേഖലകൾക്ക് വിധിവിലക്കുകള്‍ ചാര്‍ത്തികൊടുക്കേണ്ടത്ചരിത്രം ഓര്‍മ്മയില്‍ നിലനിര്‍ത്തി വേണം കർമ്മഫലം അഥവാ ദുർവിധി അകാലവാർധക്യത്തിൽ ആവർത്തിച്ച് ഏറ്റുവാങ്ങേണ്ടത്.

മറ്റ് രോഗങ്ങളെ പോലെ ചില ഘട്ടങ്ങളില്‍ സ്വയം അമര്‍ന്ന് ഭേദമാകാനും ഇടയുള്ള രോഗമാണ് അര്‍ബുദം. ബാഹ്യഭാഗങ്ങളില്‍ പിടിപെട്ടുപോരുന്ന ഇനങ്ങളും ഔഷധവിധേയത്വം കൂടുതലുള്ളവരില്‍ പിടിപെടുന്ന ഇനങ്ങളും വേഗത്തില്‍ ശമിക്കും. ദുര്‍മേദസ്സ്കാന്‍സര്‍സന്ധിവാതംപ്രമേഹം തുടങ്ങി ഒട്ടുമുക്കാല്‍ നിജരോഗങ്ങളുടെയും കാരണങ്ങളില്‍ മുഖ്യം ദോഷ (കഫവർദ്ധനവ്പിത്തവർദ്ധനവ്വാതവർദ്ധനവ്;Sycosis, Syphilis, Psora) ആധിക്യങ്ങളാണ്. സ്ഥൂലമൊ സൂക്ഷമമോ ആയ വിഷങ്ങളാണ്. ദേഹത്തില്‍ അടിഞ്ഞുകൂടാനിടയായ സ്ഥൂലമൊ സൂക്ഷ്മമോ ആയ മാലിന്യങ്ങളാണ്. ദേഹധാതുക്കളുടെ അപര്യാപ്തതയാണ്. ജീവവിഷങ്ങളായാലും വികീരണമാലിന്യങ്ങളായാലും രാസമാലിന്യങ്ങളായാലും ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും എത്തുന്ന ഘനലോഹമാലിന്യങ്ങളായാലും പരിശോധനയുടെ ഭാഗമായെത്തുന്ന മാലിന്യ (Iodine, Gadolinium) മായാലും അവയെ ആരംഭത്തില്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ശോധിപ്പിക്കാനും നിര്‍വ്വീര്യമാക്കാനും കഴിയണം. അത് ചികിത്സകരുടെ മാത്രമല്ലവ്യക്തിയുടെ മാത്രമല്ലസമൂഹത്തിന്‍റെ കൂടി ധര്‍മ്മത്തില്‍പ്പെടുന്ന കാര്യമാണ്. ആരോഗ്യസംരക്ഷണത്തിനും ജീവിതശൈലീരോഗപ്രതിരോധത്തിനും മുന്‍‌തൂക്കം നല്‍കുന്ന നിലയിൽ സാമാന്യവിദ്യാഭ്യാസത്തെ പുനര്‍സംവിധാനം ചെയ്യണം. 

ഭൂമിയിലെ ഉത്തമ ജീവിയാണ് മനുഷ്യൻ. ഭൂമിയിൽ ആരോഗ്യത്തോടെയും ശാന്തിയോടെയും ആനന്ദത്തോടെയും ദീർഘായുസ്സോടെയും ജീവിക്കാൻ പ്രകൃതിയെക്കുറിച്ച് സ്ഥുലമായും സൂക്ഷ്മമായും അറിയണം. പ്രകൃതിനിയമങ്ങളെക്കുറിച്ചും അതിന്‍റെ വികൃതിനിയമങ്ങളെ ക്കുറിച്ചും അറിയണം. അതിന്‍റെ പ്രതികരണങ്ങളെക്കുറിച്ചും അറിയണം. കാലവും ദേശവും അതിലെ വിഭവങ്ങളും വ്യക്തിയും ഉൾപ്പെട്ടതാണ് പ്രകൃതി. വ്യക്തിയുടെ പൂർവ്വജന്മ സൂക്ഷ്മപ്രകൃതിയെയും വർത്തമാനകാല സൂക്ഷ്മപ്രകൃതിയയെയും അതിൻ്റെ അനുകൂലപ്രതികൂല ബന്ധങ്ങളെ ക്കുറിച്ചും അറിയണം. ജാഗ്രതുബോധത്തെഅവബോധത്തെ  നിലയിൽ മെച്ചപ്പെടുത്തിയാൽ പ്രായപ്രകൃതിക്കും ദേഹപ്രകൃതിക്കും തൊഴിലിനും ഉതകുന്ന ലഘു ആഹാരത്തെ ക്കുറിച്ച്ഗുരു ആഹാരത്തെ ക്കുറിച്ച്ആഹാരസമ്പാദനമാർഗ്ഗത്തെ ക്കുറിച്ച്അതിന്‍റെ വിനിമയത്തെ ക്കുറിച്ച്ശോധനകളെ ക്കുറിച്ച്കർമ്മങ്ങളെ ക്കുറിച്ച് എല്ലാം അറിയാനാകും. ബലം നൽകുന്നതെല്ലാം ആഹാരമാണ്. മനുഷ്യന്‍റെ മുഖ്യ ആഹാരം പ്രാണവായുവാണ്. അത് സമ്പാദിക്കാൻശരീരത്തിൽ അതിനെ സംരക്ഷിച്ചുനിർത്താൻ ഉതകുന്ന വിദ്യകൾ സ്വായത്തമാക്കി ആരോഗ്യബലംആരോഗ്യഅയവ് എന്നിവ അനുഭവിക്കാനാകണം. പ്രതിരോധബലം നേടാനാകണം. കാലദേശനിയമങ്ങൾക്ക് അനുസരിച്ച്അഭ്യസിച്ച വിദ്യകൾക്ക് അനുസരിച്ച്ദേഹപ്രകൃതിക്കനുസരിച്ച് അദ്ധ്വാനിച്ചും കളിച്ചും ചിരിച്ചും സൗമ്യതയോടെ ജീവിക്കാനാകണം. അപ്പോൾ രോഗങ്ങൾ അകലും. ആരോഗ്യം വർദ്ധിക്കും. യൗവ്വനകാലം ദീർഘിക്കും. വെളിച്ചവും ഇരുട്ടും ഇടകലർന്നതാണ് ദിവസപ്രകൃതി. ആരോഗ്യവും രോഗവും ഇടകലർന്നതാണ് ദേഹപ്രകൃതി. വൈദ്യുതശക്തി കൊണ്ട് ഇരുട്ടിനെ അതിജീവിച്ച പോലെ മരുന്ന് കൊണ്ട് രോഗത്തെയും അതിജീവിക്കാനാകും. പൂർണ്ണ ആയുസ്സ് പൂർവ്വനിശ്ചയമാണ്. അകാലവാർദ്ധക്യത്തെ പ്രതിരോധിക്കാനും പരിഹരിക്കാനും കഴിയും (Antipsoric, Antivata). ആയുസ്സ് സംരക്ഷണം ഓരോരുത്തരുടെയും ധർമ്മമാണ്. അകാലവാർധക്യത്തെ ചെറുക്കുന്ന രസായനവിധികളെ സ്വീകരിക്കണം. അവനവന്‍റെ ഡോക്ടര്‍ അവനവന്‍ തന്നെയെന്ന് പറയാറുണ്ട്. അവനവനിലെ ഡോക്ടറെ ഉണർത്താൻ വേണ്ടധാതുപരിണാമത്തെ ക്രമീകരിക്കാൻ വേണ്ടപരിണാമവൈകല്യങ്ങളെ തടുക്കാൻ വേണ്ടതന്നെ തന്നെ സ്നേഹിക്കാൻ വേണ്ടചുറ്റും ഉള്ളതിനെ സ്നേഹിക്കാൻ വേണ്ടതന്നെ തന്നെ തിരിച്ചറിയാൻകാലദേശ ശരീരപരിണാമങ്ങളെ തിരിച്ചറിയാൻ ഉതകുന്ന ഒരു ലഘു ഉണർത്ത് പാട്ട്ഒരു  ലഘു ഉണർത്ത് മരുന്ന്ഒരു ഉണർത്ത് മന്ത്രംഒരു ഉണർത്ത്  എണ്ണ സ്വീകരിക്കാനാകണം. അത് ശാന്തിയെ അനുവദിക്കും. രോഗങ്ങളെ പ്രതിരോധിക്കും. രോഗങ്ങളെ പരിഹരിക്കും. ആയുസ്സിനെ ദീർഘിപ്പിക്കും.

അര്‍ബുദപരിഹാരം. ഹോമിയോപ്പതി ഔഷധങ്ങള്‍.

Nitric acid, Ammonium, Arsenic album, Calcarea fluoricum, Silicea, Kali phos, Hepar sulph: Aloe socotrina, Thuja, Podophyllum, Rauwolfia, Colchicum, Chelidonium; Taraxacum, Glycyrrhiza, Berberis vulgaris, Aristolochia, Sambucus, Sabal serrulata; Zingiber, Asafoetida, Azadirecta, Arnica, Allium sativa, Viscum album, Tabacum; Cinnamomum, Oleander, Psoralea, Curcuma, Fucus vesiculosus, Mimosa, Ignatia, Hydrastis, Symphytum, Gentiana, Ginseng, Avena sativa, Withania somnifera, Gelsemium, Arctium lappa, Urtica urens, Taxus baccata, Cinchona, Vinca rosa, Aconitum napellus, Echinacea, Secale cor, Veratrum album, Sempervivum tectorum, Valeriana, Capsicum; Ginkgo biloba, Salix nigra, Clerodendrum infortunatum, Alfalfa, Hydrocotyle, Aloe socotrina, Apis melifica, Eucalyptus (Honey).

*

മസ്തിഷ്ക കാന്‍സര്‍ 

കാരണങ്ങള്‍

 ഗർഭഘട്ടത്തിലെ വൈകൃതശീലങ്ങൾ, Monosodium glutamate, Kali bromide, വെളുത്ത ലവണങ്ങള്‍പഞ്ചസാരസാക്കറിന്‍. വികീരണങ്ങള്‍. 

മസ്തിഷ്ക അര്‍ബുദങ്ങളില്‍ മിക്കവയും പകയില്ലാത്ത ഇനമാണ്. കാൻസർ ഇനങ്ങളിൽ ചിലത് Metastasis രീതിയില്‍ രൂപപ്പെടുന്നവയാണ്. നാഡികോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും മസ്തിഷ്കത്തിലെ സംയോജക കലകളിലെ വീക്കം കുറയ്ക്കുന്നതിനും വെളുത്ത നിറത്തിലുള്ള പദാര്‍ത്ഥങ്ങള്‍കൂണ്കോഴിമുട്ട, Walnut എന്നിവ സഹായകമാണ്.

ഔഷധങ്ങൾ 

Ignatia, Valeriana, Ginkgo biloba, Zingiber, Asafoetida, Thuja, Azadirecta.

വായമൂക്ക് എന്നിവിടങ്ങളിലെ കാന്‍സര്‍

കാരണങ്ങള്‍

Alcohol, Tobacco, Formaldehyde, വൈറസുകള്‍അധികം ചൂടോടെയുള്ള പാനിയങ്ങള്‍വികീരണങ്ങള്‍.

ഔഷധങ്ങള്‍ 

Silicea, Tabacum, Zingiber, Asafoetida, Thuja.

തൊണ്ടയിലെ അർബുദം

കാരണങ്ങൾ

പാരമ്പര്യംമലിനീകരണം.

ഔഷധങ്ങൾ

Thuja, Podophyllum, Acorus calamus, Alfalfa, Eucalyptus, Myrrh.

തൈറോയിഡ് കാന്‍സര്‍

കാരണങ്ങള്‍ 

ഘനലോഹങ്ങള്‍, Heterocyclic amines, Halogens അടങ്ങിയ പദാര്‍ത്ഥങ്ങള്‍വികീരണങ്ങള്‍.

ഔഷധങ്ങള്‍ Fucus vesiculosus, Calcarea fluoricum, Zingiber, Asafoetida, Thuja.

ശ്വാസകോശ കാന്‍സര്‍‍

കാരണങ്ങള്‍ 

പുകയിലആസ്ബറ്റോസ്, Heterocyclic amines, Arsenic, ഈയംകരിപുകആധുനിക വികീരണങ്ങള്‍.

ശ്വാസകോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കറുത്ത നിറത്തിലുള്ള പദാര്‍ത്ഥങ്ങള്‍കറുത്ത മുന്തിരിഅരിത്തവിട്ഉഴുന്ന്അറബിതുളസികടുക്എള്ള് എന്നിവ പ്രയോജനപ്പെടുത്താം.

ഔഷധങ്ങള്‍ Arsenic album, Taraxacum, Silicea, Eucalyptus, Zingiber, Asafoetida, Thuja, Tabacum. 

ഹൃദയംധമനികൾസിരകൾ അർബുദം

അർബുദം അപൂർവ്വമായെന്നോണം രൂപപ്പെടുന്ന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. രക്തകുഴലുുകളിൽ തടിപ്പ് പ്രതിരോധിക്കാൻ പച്ചനിറമുള്ളസാൽസിലിക് അമ്ലമുള്ള ഉതകും. 

ഔഷധങ്ങൾ

Cinchona, Aloe socotrina.

അന്നനാള കാൻസർ 

കാരണങ്ങൾ

മദ്യംവജ്ജ്രംമുള്ള്ക്ഷതങ്ങൾഉഷ്ണപാനീയങ്ങൾ.

ഔഷധങ്ങൾ

Tinospora cordefolia, Foenugreak, Vitamin A.

ആമാശയ കാന്‍ സരപദാർത്ഥങ്ങൾ

കാരണങ്ങൾ 

Common salt, Helicobacter pylori, Blood group-A.

ഉപ്പിന്‍റെ ദിനംപ്രതിയുള്ള ഉപയോഗം 5 ഗ്രാമി ല്‍ താഴെയാക്കണം. അച്ചാര്‍ഉപ്പ് അധികം ചേര്‍ത്ത് തയ്യാറാക്കിയ രസംഉപ്പ് ചേര്‍ത്ത് ഉണക്കിയ മത്സ്യം എന്നിവ അധികം അളവില്‍ ഉപയോഗിച്ചാല്‍ ആമാശയ രോഗങ്ങള്‍രക്തസമ്മര്‍ദ്ദംദുര്‍മേദസ്സ്ഇറച്ചി തിന്നാനുള്ള ആഗ്രഹം എന്നിവ വര്‍ദ്ധിക്കും.

ആമാശയത്തില്‍ അര്‍ബുദം രൂപംകൊള്ളാതിരിക്കാന്‍ ചുവപ്പ്നീല നിറമുള്ളത് (Cyanine അടങ്ങിയത്)ചുവന്ന മുളക് തുടങ്ങിയ ആഹാരപദാര്‍ത്ഥങ്ങളെ പ്രയോജനപ്പെടുത്താം.

ഔഷധങ്ങള്‍ Hydrastis, Gentiana, Glycyrrhiza, Zingiber, Asafoetida, Thuja.

കരള്‍ കാന്‍സര്‍

കാരണങ്ങള്‍

Hepatitis B & C ഇനത്തില്‍പ്പെട്ട വൈറസുകള്‍, Aflatoxin; Processed meat, chicken & fish, Sodium nitrate; Acrylamide, Acetaldehyde, Alcohol, Wine, സുര്‍ക്കപുകയിലപഞ്ചസാരകാപ്പികൊളസ്ട്രോള്‍കൊഴുപ്പുകള്‍വികീരണങ്ങള്‍.

കരളിലെ വീക്കം കുറയാന്‍ മഞ്ഞനിറമുള്ള പദാര്‍ത്ഥങ്ങള്‍ സഹായകരമാണ്. മുട്ടയുടെ മഞ്ഞക്കരു (Choline)മഞ്ഞള്‍ (Curcumin, Phosphorus)മാങ്ങചക്കഉള്ളി (Sulphur)ഉലുവ എന്നിവ കരള്‍ രോഗത്തില്‍ പ്രയോജപ്പെടുത്താം. രക്തത്തിലും മറ്റ് മൃദുകലകളിലും വികൃതമായി സംഭരിക്കപ്പെട്ട  ഇരുമ്പ്കാഡ്മിയം തുടങ്ങിയ ഘനലോഹമാലിന്യങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ  മല്ലി നിത്യവുമെന്നോണം ഉപയോഗിക്കണം.

ഔഷധങ്ങള്‍ Berberis vulgaris, Chelidonium majus, Podophyllum, Clerodendrum, Zingiber, Milk thistle, Phyllanthus niruri, Picrorhiza, Andrographis paniculata, Asafoetida, Thuja, Pura.

പാന്‍ക്രിയാസ് കാന്‍സര്‍ 

കാരണങ്ങള്‍ 

ഉരുളക്കിഴങ്ങ്(Tumour), ഉരുണ്ട മുട്ടപന്നിമാംസംയൂറിയ ചേർത്ത് പുഷ്‌പ്പിച്ച വാഴപ്പഴംകിളിമീൻ അംശം ചേർത്ത് തയ്യാറാക്കിയ ബിസ്ക്കറ്റുകൾ, Alloxan ചേര്‍ത്ത് വെളുപ്പിച്ച ധാന്യപൊടികള്‍, Heterocyclic amines, Halogens എന്നിവ അടങ്ങിയ പദാര്‍ത്ഥങ്ങള്‍, Fructose അധികം അടങ്ങിയ ഇനങ്ങൾമദ്യംവികീരണങ്ങള്‍.

മധുരക്കിഴങ്ങ്പുഴുങ്ങി കട്ട് ഊറ്റി കളഞ്ഞ മരച്ചീനിവെണ്ടക്ക എന്നിവ പാൻക്രിയാസിലെ അർബുദസാധ്യതയെ കുറയ്ക്കും.

ഔഷധങ്ങള്‍ 

Colocynth (HbA1C), Calcarea fluoricum, Sambucus, Cinnamomum, Mimosa, Zingiber, Asafoetida, Tabacum, Withania somnifera, Alfalfa, Terminalia chebula, Thuja.

കുടൽ കാൻസർ 

കാരണങ്ങൾ

പൊരിച്ച മാംസംഉളളികൃമികൾസുഗന്ധവ്യഞ്ജനങ്ങൾഘനലോഹങ്ങൾ അടങ്ങിയ കടൽവിഭവങ്ങൾരാസദ്രവ്യങ്ങൾ കലർന്ന ആഹാരംകുടിവെള്ളം.

ഫൈബർ അടങ്ങിയ ജീരകംനാളികേരംഫ്ളക്സ് സീഡ്മുതിരഈന്തപ്പഴംപച്ചക്കായവാഴപ്പിണ്ടിമധുരക്കിഴങ്ങ്ഫേവ ബീൻസ്മല്ലി എന്നിവ കുടൽ അർബുദത്തെ പ്രതിരോധിക്കാൻ ഉതകും. 

ഔഷധങ്ങൾ Zingiber, Cinnamon, Ricinus communis. Arsenic album. 

സ്ത്രീകളിലെ കാന്‍സര്‍‍

സ്തനം. കാരണങ്ങള്‍

Cholesterol, Egg yolk, Oestrogen pills, Plastics, Heterocyclic amines. Trans fat, മഞ്ഞ നിറത്തിലുള്ള കൊഴുപ്പുകള്‍വികീരണങ്ങള്‍.

സ്തനങ്ങളില്‍ അര്‍ബുദം രൂപംകൊള്ളാതിരിക്കാന്‍ മഞ്ഞനിറമുള്ള ഓറഞ്ച്ചെറുനാരങ്ങമാങ്ങപപ്പായ (Vitamin C)കാരറ്റ് (Vitamin A, Vitamin C), മഞ്ഞ നിറത്തിലുള്ള എണ്ണകള്‍മഞ്ഞള്‍ (Phosphorus), മത്തങ്ങചക്ക എന്നിവ സഹായകമാണ്. Cholesterol, Oestrogen എന്നിവയുടെതോത് വര്‍ദ്ധിപ്പിക്കുന്ന ആഹാരദ്രവ്യങ്ങള്‍ കുറയ്ക്കണം.

Oestrogen സമാനമായ ‍സസ്യയിനം

Soya bean, Sesame, Psoralea cor, Thuja oil, Coffee, Chocolate; Sabal serrulata, Licorice, Caulophyllum; Apricots, Onions, Linseed.

Progesterone സമാനമായ ഇനങ്ങള്‍  

Walnut, Dioscorea villosa; Vitamin B6, Vitamin C, Zinc, Magnesium എന്നിവ അടങ്ങിയ ആഹാരയിനങ്ങള്‍.‍

ഔഷധങ്ങള്‍ Rauwolfia, Aloe socotrina, Alfalfa, Apis melifica, Eucalyptus, Zingiber, Asafoetida, Thuja.

ഗര്‍ഭാശയ മുഖം. കാരണങ്ങള്‍

ഘര്‍ഷണംഅരിമ്പാറ വൈറസ് (HPV).

ഔഷധങ്ങള്‍ 

 Secale cor, Aloe socotrina, Zingiber, Asafoetida, Thuja, Clerodendrum.

ഓവറി. കാരണങ്ങള്‍ 

Oestrogen, Plastics, trans fat, വികീരണങ്ങള്‍.

ഔഷധങ്ങള്‍ 

Alfalfa, Apis melifica, Eucalyptus. Zingiber, Asafoetida, Thuja.

പ്രോസ്റ്റേറ്റ് കാന്‍സര്‍

കാരണങ്ങള്‍

Cholesterol, Egg yolk, Trans fat, Halogen അടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍പുരുഷ ഹോര്‍മോണുകള്‍വികീരണങ്ങള്‍.

മാതളനാരങ്ങചോക്കളേറ്റ്ചുവന്ന മാംസംബീറ്റ്റൂട്ട്ചുവന്ന വൈന്‍ചുവന്ന ഉള്ളിചുവന്ന കുരുമുളക്കൈതച്ചക്കഒലീവ് എണ്ണ,  നേന്ത്രപഴംനാടന്‍ കോഴിമുട്ടഓട്സ്, Damiana, Ginkgo biloba, Dioscorea, Yohimbinum, Withania somnifera എന്നിവ പുരുഷഹോര്‍മോണ്‍  തോത് വര്‍ദ്ധിപ്പിക്കുന്ന ഇനങ്ങളാണ്. വാര്‍ധക്യത്തില്‍ മാംസജന്യപദാര്‍ത്ഥങ്ങള്‍ അധികം അളവില്‍ കഴിക്കുന്നത്‌ ഒഴിവാക്കണംപ്രോസ്റ്റേറ്റ്ഗ്രന്ഥിയില്‍ വീക്കം കുറയുന്നതിന് ചുവപ്പ് നിറമുള്ള തക്കാളികുമ്പട്ടി (Lycopene) എന്നിവ പ്രയോജനപ്പെടുത്തണം. മരച്ചീനിയും ഒപ്പം ഉരുളക്കിഴങ്ങ്വഴുതനിങ്ങതക്കാളികാപ്സിക്കം എന്നിവ ഉൾപ്പെട്ട Solanaceae ഇനങ്ങളെ പാടെ ഒഴിവാക്കുന്ന രീതിയും ഉണ്ട്.

ഔഷധങ്ങള്‍ Withania somnifera, Sabal serrulata, Ginseng, Zingiber, Asafoetida, Terminalia chebula, Thuja.

മൂത്രസഞ്ചിയിലെ കാന്‍സര്‍ 

കാരണങ്ങള്‍

Saccharin, Schistosomiasis, Dyes, Oxalates, വികീരണങ്ങള്‍. 

ഔഷധങ്ങള്‍ 

Zingiber, Asafoetida, Thuja.

ചര്‍മ്മ കാന്‍സര്‍ 

കാരണങ്ങള്‍

പൂര്‍വ്വജനിതകംആർസനിക്രാസദ്രവ്യങ്ങള്‍വൈറസുകള്‍ (HPV), ക്ഷതങ്ങൾവികീരണങ്ങൾ.Arsenic അടങ്ങിയ പദാർത്ഥങ്ങളെയും സസ്യങ്ങളെയും ലേപനം ചെയ്യാം.

ഔഷധങ്ങള്‍ Arsenic album, Colchicum, Salix nigra, Zingiber, Asafoetida, Podophyllum, Thuja, Viscum album, Clerodendrum, Tabernaemontana.

a.കാന്‍സര്‍ ഇതര അര്‍ബുദങ്ങള്‍

Sarcoma

അസ്ഥി മുഴകള്‍. 

കാരണങ്ങള്‍

Growth hormones, Soft drinks, Alcohol, Phosphorus, Plastics, Sugar, Fluoride.

കോപംപകമാനസികസംഘര്‍ഷം എന്നിവ തീവ്രമായാല്‍ പിറ്റുവിറ്ററി ഹോര്‍മോണ്‍ തോത് കൂടും. ഇതുമൂലം Adrenaline hormone വര്‍ധിച്ച തോതില്‍ സ്രവിക്കാനിടയാകും. എല്ലുകളില്‍ നിന്ന് കാത്സ്യം വിട്ടുപോകുന്നതിന്‌ ഇത് കാരണമാകും. സോഫ്റ്റ്‌ഡ്രിങ്ക്സ്ചായകാപ്പിമദ്യം എന്നിവ പതിവായി അധികം കുടിക്കുന്നതും എല്ലുകളില്‍ നിന്ന് ഇപ്രകാരം Minerals വേര്‍പെടാന്‍ ഇടയാക്കുന്നുണ്ട്. ഇതുമൂലം അസ്ഥികള്‍ക്ക് അകാലത്തില്‍ ക്ഷയം സംഭവിക്കും (Osteoporosis, Urinary stones). ഫ്ളൂറയിഡ്ഫോസ്ഫറസ് എന്നിവയുടെ തോത് അസ്ഥിയില്‍ അധികരിച്ചാലും കാത്സ്യം തോത് കുറയും. കാത്സ്യംഫോസ്ഫറസ് അനുപാതം രക്തത്തില്‍ 2:1 എന്ന തോതില്‍ ക്രമപ്പെടുത്തണം.

Fluoride അടങ്ങിയ സസ്യപദാര്‍ത്ഥങ്ങള്‍‍ 

Citrus fruits, White grapes, Rice, Potato, Tea, Garlic.

Phosphorus അടങ്ങിയ പദാര്‍ത്ഥങ്ങള്‍‍ 

Pumpkin seeds, Brazil nuts, Shellfish, Cheese, Beef, Milk, Spices.

ഫോസ്ഫറസ് അധികരിച്ചത് മൂലമുള്ള പ്രയാസങ്ങളെ പരിഹരിക്കുന്നതിന് മഗ്നീഷ്യം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ സഹായകമാണ്.

Calcium അടങ്ങിയത്

ചീരപാല്‍വെണ്ണചാള നെയ്യ്കോഴിമുട്ടഅത്തിപഴംഎള്ള്ബദാം.

Magnesium അടങ്ങിയത്

വെണ്ടയ്ക്കപേരക്കബീന്‍സ്ചക്കകുമ്പട്ടിപച്ചനിറമുള്ള ആഹാരയിനങ്ങള്‍അരി തവിട്സൂര്യകാന്തി എണ്ണഎള്ള്.

ഔഷധങ്ങള്‍ Calcarea fluoricum, Silicea, Symphytum, Zingiber, Asafoetida, Thuja.

പേശി മുഴകള്‍ 

ഔഷധങ്ങള്‍ Arsenic album, Nitric acid, Phosphorus, Rhus tox, Argentum nitricum. Zingiber, Asafoetida, Thuja.

കൊഴുപ്പ് മുഴകള്‍‍  

ഔഷധങ്ങള്‍ 

Calcium carbonate, Zingiber, Asafoetida, Thuja.

അസ്ഥി മുഴകള്‍‍ 

ഔഷധങ്ങള്‍ 

Calcium fluoride, Phosphorus, Zingiber, Asafoetida, Thuja.

Leukemia (രകതാര്‍ബുദം) 

കാരണങ്ങള്‍

Genetics, Virus, Benzene, Formaldehyde, വികീരണങ്ങള്‍.

ഇത്തരം അര്‍ബുദങ്ങളുടെ പ്രതിരോധത്തിന് പച്ചനിറമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ഇരുമ്പ് അടങ്ങിയത്, Vitamin E ഉള്ളത് എന്നിവ സഹായകരമാണ്. കടലപയറുകള്‍ധാന്യങ്ങള്‍ എന്നിവ ഇടയ്ക്ക് മുളപ്പിച്ചും കഴിക്കണം. രക്തകോശങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ Vitamin E അടങ്ങിയ ആഹാരങ്ങള്‍ സഹായിക്കും. നിലക്കടലയില്‍ വിറ്റാമിന്‍ E അടങ്ങിയിട്ടുണ്ട്.

ശരീരത്തില്‍ അണുബാധ കഠിനമായാല്‍ രോഗാണുക്കള്‍ക്ക് എതിരെ സ്ഥിരമായി പ്രവര്‍ത്തിക്കേണ്ട WBC, Macrophages എന്നീ കോശങ്ങളുടെ എണ്ണത്തില്‍ ആദ്യം വര്‍ദ്ധനവ് സംഭവിക്കും. പിന്നീട് കോശങ്ങള്‍ ക്രമത്തില്‍ അധികമായി നശിക്കും. ഇതുമൂലം. WBC തോത് കുറയുന്നു. സോഫ്റ്റ്‌ ഡ്രിങ്ക്സ്മദ്യംകാപ്പി എന്നിവയുടെ പതിവായുള്ള ഉപയോഗം മൂലവും WBC തോത് കുറയും. മധുരപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുടലില്‍ ഫംഗസ് വളരാന്‍ കാരണമാക്കുംഫംഗസുകള്‍ അധികരിച്ചാല്‍ അവ Macrophages കോശങ്ങളെ തിന്നുതീര്‍ക്കും. ഗന്ധകം അടങ്ങിയ ആഹാരങ്ങളായ ഉള്ളികാബേജ് എന്നിവ WBC തോത് വര്‍ദ്ധിപ്പിക്കും.

ഔഷധങ്ങള്‍ 

Cinchona, Sulphur, Phosphorus, Arsenic album, Zingiber, Asafoetida, Thuja.

Lymphoma

Lymph glands, Thyroid, Nose, Pharynx എന്നിവയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കാൽസ്യം കുറഞ്ഞാൽ പ്ലീഹ വീർക്കും. കഴലകൾ തടിക്കും. വെളുത്ത രക്താണുക്കക്കളുടെ എണ്ണം വർദ്ധിക്കും. തുടർന്ന് ചുവന്ന രക്താണുക്കളുടെ എണ്ണം കുറയും. വിളർച്ച പ്രകടമാകും. കഴല വരണ്ട് ഉണങ്ങിയാൽ വെളുത്ത കോശങ്ങളുടെ എണ്ണം കുറയും. ചുവന്ന കോശങ്ങളുടെ എണ്ണം കൂടും. രക്തസമ്മർദ്ദ തോത് കൂടും. വൈറസ് ബാധ ഇടയ്ക്കിടെ പിടിപെടും. പ്ലീഹ വീർത്ത ഘട്ടത്തിൽഇരുമ്പ് ഘടകം വർദ്ധിച്ച ഘട്ടത്തിൽ ഇരുമ്പ് അംശം അടങ്ങിയ സസ്യയിനങ്ങളെ പ്രയോജനപ്പെടുത്തണം. കഴലകൾ ചുരുങ്ങിയ (Cirrhosis) ഘട്ടത്തിൽ, calcification സംഭവിച്ച ഘട്ടത്തിൽ കാൽസ്യം അടങ്ങിയ സസ്യങ്ങളെയും (Belladonna) പരിഗണിക്കണം.

കാരണങ്ങള്‍

Mononucleosis virus, Plastics, Halogen (Fluorine Chlorine, Bromine, Iodine)വികീരണങ്ങള്‍.

ഗ്രന്ഥികള്‍ വീങ്ങി വലുപ്പം വര്‍ദ്ധിച്ചഘട്ടത്തില്‍ ചുവപ്പ്നീല (Cyanine അടങ്ങിയവഎന്നീ നിറങ്ങള്‍ ഉള്ള ആഹാര പദാര്‍ത്ഥങ്ങളെ പ്രയോജനപ്പെടുത്തണം.

Cyanine അടങ്ങിയവ പദാര്‍ത്ഥങ്ങള്‍

നീലയോ ചുവന്നതോ ആയ മുന്തിരിബദാംചെറിഅമരപയര്‍പഴുക്കാത്ത തക്കാളിഇരട്ടിമധുരംകാബേജ്കുരുമുളക്കടുക്പപ്പായക്കുരു‌ആപ്പിള്‍ക്കുരു‌,‌ റോസപ്പൂവ്ഉരുളക്കിഴങ്ങ്മരച്ചീനിസ്രാവിന്‍റെ തളിരസ്ഥി, Apricot, Iodized salt (Ferro cyanide).

ഔഷധങ്ങള്‍ 

Calcium carbonate, Taxus baccata, Zingiber, Asafoetida, Thuja.

Germ cell tumor

വൃഷണംഓവറി എന്നിവയിലെ മുഴകള്‍

 കാരണങ്ങള്‍ 

പാരമ്പര്യംകരിഹോര്‍മോണുകള്‍വികീരണങ്ങള്‍. 

പുനർജനനീ സ്വഭാവം ഉള്ളതിനാൽ  അവയവങ്ങളിലെ കോശങ്ങൾക്ക് അപക്ഷയത്തെ അതിജീവിക്കാനാകും. ഇത്തരം രോഗയിനങ്ങളില്‍ വെളുത്ത നിറത്തിലുള്ള പുഷ്പങ്ങള്‍വെളുത്തുള്ളി (Selenium)കശുവണ്ടിഅണ്ടിപരിപ്പുകള്‍ (Zinc), Brazil nuts എന്നിവയെ പരിഗണിക്കണം.

ഔഷധങ്ങള്‍ 

Withania somnifera, Yohimbinum, Podophyllum, Argentum nitricum, Phosphorus, Zingiber, Asafoetida, Clerodendrum infortunatum, Thuja; Alfalfa, Eucalyptus (Hony), Arsenic album.

അകാലവാർധക്യം. രസായനവിധികൾഓജസ്  ചികിത്സ (Chronic disease, Premature ageing; Stability, Homeostasis, Rejuvenation).

A. ശുദ്ധിഔഷധങ്ങൾ 

Natrum mur, Muriatic acid; Mercurius herbal.

B. പ്രതിഔഷധങ്ങൾ 

Bitter, Astringent, Pungent (Anti - miasm Sycosis); Pura, Mirrha (Anti- miasm- Psora, Syphilis). Mixtura: Hydrocotyle, Sarsaparilla, Aurum met; Clerodendrum, Phyllanthus officinalis. Terminalia chebula, Tinospora cordifolia, Amaranthus (Mn).

C. സമാന ഔഷധങ്ങൾ 

Aconitum, Agaricus, Ricinus communis, Conium mac, Amygdalus amara, Ignatia amara; Arsenicum, Alumina, Natrum mur; Cannabis, Quassia, Salix nigra, Thuja, Asafoetida; Medorrhinum (Virus), Argentum nitricum, Carbo veg; Oxalic acid, Sulphur, Calcarea carb, Tabacum; Calcarea fluorica, Lycopodium (Iodum), Cinchona (QT Interval prolongation).

D. Genetic anomaly

Sulphur rich herbs, Mercury rich herbs, Manganese rich herbs, Aurum rich herbs.  

Antidote of Mercury * Iodum.

Antidote of Iodum (Contrast dye) * Calcarea Sulph. 

E. Glossa Nano Elixir Drops

Polychrest dilution, Arishta (Azad), Myrrh, Pura, Cinnamon, Podophyllum, Zingiber, Allium sativa, Amara Quassia, Sodium chlorite, Charcoal Mixtura Ozone 64 (Treatment, Cure, Healing, Rejuvenation).

F. Nano Heal Oil (TBS, Trans cutaneous Bioactive Stimulation. Polychrest, മുറിവ് അഭിഷേക് Kristo- Useful, Anointment)

Almond oil, Coconut oil, Natrum oil, Olive oil, Sesame oil, Mustard oil, Moringa oil, Musa oil, Ricinus communis oil, Pongamia pinnata oil, Argan oil, Black seed oil, Gaultheria oil, oil, Onion oil, Plumbago root oil, Iodum oil,  Pepper oil, Buttermilk, Camphor, Aconitum, Belladonna, Physostigma, Veratrum viride, Gelsemium, Thea, Thuja, Cassava, Cinchona, Tabacum, Arnica, Aloe socotrina, Alfalfa, Zingiber, Azadirecta Indica, Syzygium aromaticum, Myrrh, Viscum album  (ദിവസത്തില്‍ രണ്ടു തവണയായി പുരട്ടി 5 മിനുട്ട് നേരം വരെ മസാജ് ചെയ്യണം. ശീതകാലത്തിൽ ചൂടാക്കിയും പുരട്ടാം. 14 - 56 ദിവസം വരെ തുടരണം. ആഹാരത്തിൽ മാംസത്തിന്‍റെ തോത് കുറയ്ക്കണം) .🙏